ബ്ലെസ്സിങ്
#1
രാവിലെ കുർബാന കഴിഞ്ഞു ജോസച്ചൻ സങ്കീർത്തിയിൽ നിന്നും ഇറങ്ങിയപ്പോൾ കപ്യാർ,ചേട്ടൻ പുറകേ വന്നു ഓർപ്പിച്ചു.
“അച്ചോ, ആ രണ്ടാം വാർഡിലേ മൂന്നു വീടുകൂടി വെഞ്ചിരിക്കാനുണ്ട്. അത് അച്ചനോട് ചെയ്യാൻ പറ്റുമോ എന്ന് വികാരിയച്ചൻ ചോദിച്ചു. വഴി കാണിക്കാൻ ആ സണ്ണിക്കുഞ്ഞിനോട് ഒരൊമ്പതുമണിയാകുമ്പം വരാൻ ഞാൻ പറഞ്ഞിട്ടുണ്ട്.”
“ശരി, അങ്ങനെയാകട്ടെ” അച്ചൻ മുറിയിലേക്ക് നടന്നു. രണ്ടു മാസം മാത്രമേ ആയിട്ടുള്ളൂ. പുതിയ പള്ളിയിൽ വന്നിട്ട് നല്ല ആൾക്കാരും വലിയ മൂരാച്ചിയൊന്നും അല്ലാത്ത ഒരു വികാരിയച്ചനും. ഇതിൽ കൂടുതൽ എന്തു വേണം. വീടു വെഞ്ചിരിപ്പ് ആൾക്കാരെ നേരിട്ടു പരിചയപ്പെടാൻ ഒരവസരവുമാണ്. രണ്ടാം വാർഡിന്റെ ഭാഗത്തേക്കെങ്ങും പോയിട്ടു പോലുമില്ല. സണ്ണി കൂട്ടുള്ളതുകൊണ്ടു സാരമില്ല വഴിതെറ്റാതെ വെഞ്ചിരിപ്പും കഴിഞ്ഞ് ഉച്ചയാകുമ്പോഴേക്കും തിരിച്ചെത്താമായിരിക്കും. അച്ചൻ മുറിപൂട്ടി കാപ്പി കുടിക്കാനായി നീങ്ങി. കാപ്പി കുടിയെല്ലാം കഴിഞ്ഞ് മുറിയിൽ വന്ന് പത്രമൊന്ന് വായിക്കാനെടുത്തപ്പോഴേക്കും വാതിക്കൽ അതാ സണ്ണി
“പോകാറായോ, ജോസച്ചാ.”

“പോയേക്കാം സണ്ണി. നീ പോയി സങ്കീർത്തിയിൽ നിന്ന് പുസ്തകവും ഹന്നാൻ വെള്ളവും എടുത്തുകൊണ്ടു വാ
ഞാനപ്പോഴേക്കും ഒരു കുടയെടുക്കട്ടെ. നല്ല വെയിലല്ലേ.”

“ശരിയച്ചാ’ സണ്ണി ഓടി, ജോസച്ചൻ കുടയുമെടുത്ത് പുറത്തിറങ്ങിയപ്പോഴേക്ക് സണ്ണിയും എത്തി. രണ്ടുപേരും കൂടി പള്ളിയുടെ പുറകിലുള്ള റബർതോട്ടത്തിലേ വഴിയിൽ കൂടി നടപ്പുതുടങ്ങി. റബർമരങ്ങളുടെ തണൽ ഉള്ളത്.കാരണം വെയിലിന്റെ ചൂടുതോന്നിയില്ല. ഒരു മുക്കാൽ മണിക്കൂർ നടന്നുകഴിഞ്ഞപ്പോൾ അച്ചൻ ചോദിച്ചു.
“എത്താറായില്ലേ, സണ്ണി ” “ആയച്ചാ,, ആ വളവു തിരിഞ്ഞാലുള്ള മൂന്നു വീടാണച്ചാ. ആദ്യത്തേത് ആര്യംപറമ്പിലേ കുര്യാക്കോസു ചേട്ടന്റേതാ. അടുത്തത് എന്റെ വിടാണ്. അതിന്റെ അപ്രത്ത് അമ്മിണിചേടത്തിയുടെ ത്.”
“നിന്റെ വീടും വെഞ്ചിരിക്കാനുണ്ടോ? അതു ശരി ഞാൻ വെഞ്ചിരിക്കാൻ വരുന്നുണ്ട് എന്ന് എല്ലാവർക്കും അറിയാവോ, സണ്ണീ,” “കപ്യാരു ചേട്ടൻ ഇന്ന് രാവിലേ കുര്യാക്കോസുചേട്ടനേ ബസ് സ്റ്റാൻഡിൻ വച്ചുകണ്ടപ്പം പറഞ്ഞെന്നാ പറഞ്ഞത്. അമ്മിണിചേടത്തിയോട് കുർബാന കഴിഞ്ഞ് ഞാൻ പോയി പറഞ്ഞു.” “എന്നാൽ നമുക്കു അങ്ങേ അറ്റത്തുനിന്നങ്ങു തുടങ്ങിയാലോ?? ഉച്ചയാകുമ്പോഴെക്കും തിരിച്ചെത്തണമെന്നാണെന്റെ പ്ലാൻ,” ‘കുര്യാക്കോസുചേട്ടന്റെ വീട്ടിലേക്കുള്ള വഴി ഇതാ ഈ ഇടത്തോട്ടുള്ള വഴിയാ’ സണ്ണി പറഞ്ഞു. “ഇച്ചിരെ കയറണം.

അമ്മിണിചേടത്തിയുടെ വീട് അവിടെ വളവുങ്കൽ കാണുന്നതാ. ഞങ്ങടെ വീട് ആ വലിയ മാവിന്റെ അപ്രത്ത് കാണുന്നതാ. ദാ, അമ്മിണിചേടത്തി പറമ്പിൽ വിറകൊടിക്കുന്നു. നമ്മളേ കണ്ടെന്നാ തോന്നുന്നേ.” ജോസച്ചനും സണ്ണിയും അമ്മിണിചേടത്തി പരിഭാന്തി പിടിച്ചു വീട്ടിലേക്ക് ഓടുന്ന കണ്ട് ചിരിച്ചോണ്ട് അങ്ങോട്ടു നടന്നു.
ആ ഇടത്തോട്ട് തിരിയുന്ന വഴി വളഞ്ഞ് പുളഞ്ഞ് കയ്യാലകൾ കയറി കയറി ചെന്നു തീരുന്നത് കുര്യാക്കോസിന്റെയും ഭാര്യ മേരിയുടെയും വീട്ടിലാണ് അവരും ഈ നാട്ടിൻ വന്നിട്ട് അധികം നാളായില്ല, 60 മൈൽ അകലെയുള്ള തറവാട്ടിൽ നിന്ന് ഇവിടെ സ്ഥലം വാങ്ങി മാറിത്താമസിച്ചതാണ്. മേരിയും അമ്മായിഅമ്മയുമായി ഒട്ടും ചേരുകയില്ലായിരുന്നു കല്ല്യാണം കഴിഞ്ഞ് രണ്ട് മാസത്തിനകം പ്രശ്നങ്ങൾ തുടങ്ങിയതാണ്. കുര്യാക്കോസിന്റെ കല്ല്യാണം കഴിക്കാത്ത അനിയൻ കോളേജിൽ തോൽക്കുവാൻ തുടങ്ങിയപ്പോൾ അതിനു കാരണം അവൻ ക്ലാസിൽ പോകാതെ വീട്ടിലിരുന്നിട്ടാണെന്നും അതിനു കാരണം മേരിയാണെന്നും ആയിരുന്നു അമ്മായിഅമ്മയുടെ പ്രധാന പഴികൾ.

അവസാനം വഴക്ക് മൂത്തു മാറിതാമസിക്കേണ്ടി വന്നു. കുര്യാക്കോസ് അമ്മയുടെ പക്ഷത്ത് ചേർന്ന് മേരിയേ ഒന്നും പഴി വച്ചിട്ടില്ലെങ്കിലും കല്ല്യണം കഴിഞ്ഞ് ഒരു കൊല്ലം പൂർത്തിയാകുന്നതിന് മുമ്പേ അവരുടെ ബന്ധം തണുത്തു. ആദ്യ കാലങ്ങളിലുണ്ടായിരുന്ന പ്രേമാവേശവും കാമലഹരിയും കെട്ടടങ്ങി അനിയനുമായുള്ള ബന്ധത്തേപ്പറ്റി കുര്യാക്കോസ് ഒരിക്കലും അവളേ ചോദ്യം ചെയ്തിട്ടില്ലെങ്കിലും സംശയത്തിന്റെ കാർമേഘങ്ങൾ കുര്യാക്കോസിന്റെ മുഖത്ത് പടരുന്നത് കാണാൻ കുറ്റബോധമുള്ള മേരിക്ക് പ്രത്യേകിച്ചും സാധിച്ചു. അമ്മായിഅമ്മ പറഞ്ഞതിൽ ഒട്ടും സത്യമില്ലാതില്ല എന്ന് മേരിക്കറിയാം. അനിയന് അവളെന്ന് പറഞ്ഞാൽ ഭ്രാന്തായിരുന്നു. പക്ഷേ അവൻ അധികപ്രസംഗമൊന്നും ചെയ്തിട്ടില്ല എന്നത് സത്യം. ആദ്യമാദ്യം അവൾക്കത് ഒരു ശല്ല്യമായി തോന്നിയെങ്കിലും ഒരു പുരുഷന്റെ നിഷ്കളങ്കമായ ആരാധന ഏത് സ്തീയേയും പ്രലോഭിപ്പിക്കും. ആരാധിക്കുന്ന പുരുഷന്റെ മുമ്പിൽ അവൾ തിളങ്ങിതെളിയും. വീട്ടുകാര്യങ്ങളിലും നാട്ടുകാര്യങ്ങളിലും മുഴുകിയിരിക്കുന്ന കുര്യാക്കോസിൽ നിന്നു കിട്ടാത്ത നിരന്തര ശ്രദ്ധ അവളേ കോരിത്തരിപ്പിച്ചു. അനിയന്റെ കണ്ണുകൾ അവളുടെ ഓരോ അവയവത്തേയും നിരന്തരം തലോടുന്നത് കുര്യാക്കോസിന്റെ പരുക്കൻ കൈകളേക്കാൾ സുഖകരമായിരുന്നു.
അവന്റെ നോട്ടത്തിന്റെ ചൂടേറ്റ് അവളുടെ മുലഞെട്ടുകൾ പിടഞ്ഞെഴുന്നേറ്റ് ബ്ലൗസിലമരുമായിരുന്നു. അവൾ മുറ്റമടിക്കുമ്പോൾ മുറ്റമടിയുടെ താളത്തിനൊത്താടുന്ന അവളുടെ മുലകൾ ഒളിച്ചിരിക്കുന്ന അവന്റെ കണ്ണുകളിൽ അമരുന്നുണ്ട് എന്നവൾക്കറിയാമായിരുന്നു. അവളുടെ സാമീപ്യത്തിൽ അവനമർത്താൻ ശ്രമിക്കുന്ന കണ്ടു  ചിലപ്പോൾ പൊട്ടിത്തെറിക്കുമെന്ന് അവൾ ഭയന്നിട്ടുണ്ട്. പക്ഷെ അവന്റെ കാലുകളുടെ ഇടയിൽ കുലച്ചുപൊങ്ങുന്ന കണ്ടത്  ഒഴിച്ചു മറ്റൊന്നും പൊട്ടിത്തെറിച്ചിട്ടില്ല.
അനാഹിതമായൊന്നും സംഭവിക്കില്ലെന്ന് തോന്നാൽ തുടങ്ങിയപ്പോൾ മേരിക്ക് അനിയനുമായുള്ള ഈ രഹസ്യവേഴ്ച ഒരു രസമായി തുടങ്ങി. മുറ്റടിക്കുമ്പോൾ ഇടുന്ന ബ്ലൗസിന്റെ മുകളിലത്തേ, ഹുക്കുകൾ അഴിഞ്ഞുകിടക്കാൻ തുടങ്ങി ബായിടാൻ മറക്കാൻ തുടങ്ങി. മുറ്റമടിക്കിടെ നല്ലപോലെ നിവർന്ന് നിന്ന് മുലകൾ മുമ്പോട്ട് ഉന്തി കൈകളുയർത്തി കുലച്ചുകിടക്കുന്ന അവളുടെ തലമുടി കെട്ടുന്നത് ഒരു ചടങ്ങായി ആ ഞെളിച്ചിലിൽ അവളുടെ ബ്ലൗസുയരുമ്പോൾ അവളുടെ സമുദ്ധമായ നിതംബങ്ങളുടെ വെളിച്ചം കാണാത്ത മൃദുലഭാഗങ്ങൾ ഒളിഞ്ഞിറങ്ങാൻ തുടങ്ങി. എന്നിട്ടും അത്യാഹിതങ്ങളൊന്നും ഉണ്ടായില്ല. അവൻ അകന്നു നിന്ന് മുകാരാധന തുടർന്നതേ ഒള്ളൂ. പക്ഷേ പഠനത്തിൽ അവന്റെ ശ്രദ്ധ കുറഞ്ഞു. അമ്മായിഅമ്മ എന്തോക്കെയോ സംശയിക്കാൻ തുടങ്ങി. പെണ്ണുങ്ങൾക്കല്ലേ പെൺകൃതികളുടെ ഉൾപ്പോരു മനസിലാകുകയുള്ളൂ. ഏതായാലും ലഹള മൂത്തു. കുര്യാക്കോസും മേരിയും ഇങ്ങോട്ടു മാറി.
ഇന്നു രാവിലേ മേരി പഴയ കാര്യങ്ങളൊക്കെ ഓർത്തുകൊണ്ട് മുറ്റമടിയായിരുന്നു. ഓർക്കാൻ കാരണം രാവിലേ കുര്യാക്കോസ് അമ്മക്ക് സുഖമില്ലെന്ന് കേട്ട് തറവാട്ടിലേക്ക് പോയതുകൊണ്ടാണ്. മേരി പോരുന്നുവെന്ന് പറഞ്ഞില്ല കുര്യാക്കോസൊട്ടു ചോദിച്ചുമില്ല. ഏതായാലും വീട്ടിലൊത്തിരി പണി ഒണ്ട താനും, മുറ്റമടി കഴിഞ്ഞാൽ തുണിയൊണ്ട് കുറെ കഴുകാൻ ഒരു വീടല്ലേ പണി ഇഷ്ടം പോലുണ്ട്.
അമ്മിണിചേടത്തിയുടെ വീടു വെഞ്ചിരിപ്പും സണ്ണിയുടെ വീടു വെഞ്ചിരിപ്പും കഴിഞ്ഞ് കാപ്പികുടിച്ചുകൊണ്ടിരുന്നപ്പോൾ സണ്ണിയുടെ അമ്മ പറഞ്ഞു.
“സണ്ണീ, ആ പശുക്കളെ ഒന്ന് മാറ്റിക്കെട്ടണമല്ലോടാ.” “അതിനമേ എനിക്കച്ചന്റെ കൂടെ പോകണ്ടേ.”
“അതു സാരമില്ല, സണ്ണി’, ജോസച്ചൻ പറഞ്ഞു. “തിരിച്ചു പോകാൻ ഇനി നീ കൂട്ടു വരേണ്ട ആവശ്യമില്ല. നീ കാണിച്ച വഴിയല്ലേ കൂര്യാക്കോസിന്റെ വീട്ടിലേക്ക് ഞാൻ തന്നേ പോയി

ആ വീടും വെഞ്ചിരിച്ചു പള്ളിയിലോട്ട് പൊക്കോളാം.” “വേണ്ടച്ചോ, ഞാൻ കൂട്ടു വരാമെന്നേ.” “വേണ്ട, സണ്ണി, നീ പോയി പശുവിനേ മാറ്റിക്കെട്ട നാളെ നീ കുർബാനക്കു കൂടാൻ വരുന്നുണ്ടല്ലോ അന്നേരം കാണാം. ചേടത്തീ എന്നാ ഞാനിറങ്ങട്ടെ.”
ജോസച്ചൻ കുടയും എടുത്ത് മുറ്റത്തേക്കിറങ്ങിയപ്പോൾ സണ്ണിയുടെ അമ്മയും വന്ന് കയ്യും കൂപ്പി നിന്നു. അച്ചൻ വാച്ചിൽ നോക്കി. സമയം പത്തുമണി. ഇക്കണക്കിന് ഒരു പതിനൊന്നാകുമ്പോൾ തിരിച്ച പള്ളിയിൽ എത്താം എന്ന് മനസിൽ കരുതിക്കൊണ്ട് അച്ചൻ നടന്നു. സ്വല്പം മൂന്നോട്ട് നടന്നതെ കുര്യാക്കോസിന്റെ വീട്ടിലേക്കുള്ള വഴികണ്ടു. “നല്ല കുത്തന്നെയുള്ള കേറ്റമാണല്ലോ തമ്പുരാനേ” എന്നും പറഞ്ഞു. അച്ചൻ ളോഹ  ഇച്ചിരെ മടക്കി പൊക്കി പിടിച്ചു കേറ്റം തുടങ്ങി. ഉച്ചയാകാറാതോടെ നല്ല ആവിയും ആയി വന്ന ഇടക്കൊക്കെ ജോഹക്കകത്ത് പാൻസിടാറുണ്ടായിരുന്നു. അങ്ങനെയാ സെമിനാരിയിൽ പഠിച്ചത്. അതൊന്നും ഇതുപോലെ ആവിയുള്ള നാട്ടിൽ പ്രായോഗികമല്ല എന്നായിരുന്നു വികാരിയച്ചന്റെ അഭിപ്രായം. അങ്ങനെയാണ് ആവിയും പ്രവേശവും കൂടുതലുള്ള ദിവസങ്ങളിൽ ജോസച്ചനും പാൻസില്ലാതായത്. ഇന്നേതായാലും നന്നായി അല്ലെങ്കിൽ ഈ കേറ്റം കയറികഴിയുമ്പോൾ അകവും പുറവും മുഴുവൻ നനഞ്ഞ് കുളിച്ചേനേ. അച്ചന്റെ ശരീരം പെട്ടെന്ന് വിയർക്കുന്നതാണ്. അതു കൊണ്ട് ഒരു കുഴപ്പമേ ഒള്ളൂ. പെട്ടെന്ന് ദാഹം തോന്നും 15 മിനിറ്റ് കയറിക്കഴിഞ്ഞപ്പോഴേക്കും വിയർപ്പുകൊണ്ട് ലോഹ  നനഞ്ഞു കഴിഞ്ഞിരുന്നു. നല്ല ദാഹവും, മുറ്റത്തെത്തിയതേ കണ്ടത് തിണ്ണയിലിരിക്കുന്ന കിണ്ടിയിലേ വെള്ളമാണ്. അതെടുത്ത് മുഖമൊന്ന് കഴുകിയപ്പോൾ പകുതി ആശ്വാസമായി. പക്ഷേ വിട്ടിലനക്കമൊന്നും കാണുന്നില്ല.
“ഇവിടെ ആരുമില്ലേ” ജോസച്ചൻ വിളിച്ചു ചോദിച്ചു.
പതുക്കെ വിടിന്റെ വശത്തേക്ക് നടന്നു. ഒരു പക്ഷെ അടുക്കളഭാഗത്താരെങ്കിലും കാണുമായിരിക്കും. കിണറിന്റെ മറവിൽ ആരോ തുണിയലക്കുന്നുണ്ട്. അച്ചൻ പതുക്കെ കിണറിന്റെ അടുത്തേക്ക് നടന്നടുത്തു പിന്നെയും വിളിച്ചു.

“ഇത് കുര്യാക്കോസിന്റെ വീടല്ലേ.” സ്വരം കേട്ടു മേരി എഴുനേറ്റപ്പോൾ കണ്ടത് പള്ളിയിലെ കൊച്ചച്ചനേയാണ്.
“അയ്യോ, അച്ചനോ ഇതെന്താ ഇതിലേ.”

“വീടു വെഞ്ചിരിക്കാൻ വന്നതാ. കുര്യാക്കോസെന്റിയേ”,
ജോസച്ചൻ തന്റെ മുമ്പിൽ ഒരു ബ്ലൗസും കച്ചത്തോർത്തും ധരിച്ചു നിൽക്കുന്ന സ്തീയോടു പറഞ്ഞു. തുണിയലക്കിന്റെയിടയിൽ അവളുടെ മുൻവശം മുഴുവൻ നന്നായി നനഞ്ഞിട്ട് ബ്ലൗസും തോർത്തും അവളുടെ മേത്ത് പറ്റിച്ചേർന്നിരിക്കുന്നു. കറുത്ത മുലഞെട്ടുകൾ നനഞ്ഞ ബ്ലൗസിലൂടെ തള്ളി നിൽക്കുന്നു. തോർത്ത് തുടയുടെ ഓരോ വടിവിലും ഒട്ടിചേർന്നിരിക്കുന്നു. നെറ്റി നിറയേ വിയർപ്പൊഴുകുന്നു. ആവിയും അദ്ധ്വാനവും അലിഞ്ഞുചേർന്ന ഒരു മേനി ഒരു നിമിഷത്തേക്ക് ജോസച്ചന്റെ പുരുഷത്വവും മനുഷത്വവും പ്രബലമായി താൻ ഒരു വൈദികനാണ് എന്ന ഓർമ്മ മായിച്ചുകളഞ്ഞു. അത് വെറും പ്രായത്തിന്റെ കുഴപ്പം മാത്രം. 26 വയസ് പ്രായം. നല്ല ആരോഗ്യമുള്ള ശരീരം. പക്ഷേ ഒരു സ്ത്രതീക്കും എത്താൻ പറ്റാത്ത സെമിനാരിയുടെ ഭിത്തികൾക്കുള്ളിൽ ദൈവജപങ്ങളുടെ ആരവങ്ങളുടെയിടയിൽ ജോസിന്റെ കൗമാര്യം നിശബ്ദമായി കടന്നു പോയി. പുരുഷസഹജമായ സകല ആവേശങ്ങളേയും മനസ്സിന്റെ ഏതോ വിദൂരമായ കോണിലേക്ക് അമർത്തി അകറ്റാൻ പത്തു കൊല്ലത്തേ സെമിനാരി ജീവിതത്തിടയിൽ സാധിച്ചു.
 Reply
#2
ഒരു പക്ഷെ പെണ്ണുങ്ങൾ കടന്നു ചെല്ലാത്ത ആ ലോകത്ത് അതെളുപ്പമായിരുന്നു. നഗ്നയായി തന്റെ മുമ്പിൽ നിൽക്കുന്ന പരലോകസൗന്ദര്യത്തേ തള്ളി മാറ്റിക്കൊണ്ട് ദൈവനാമം ജപിക്കാൻ അവിടെ ആരും ആവശ്യപ്പെടാറില്ലല്ലോ. അതിനാൽ തന്നെ ജോസച്ചന് ഇത് ജീവിതത്തിലാദ്യാനുഭവമായിരുന്നു. ഇതാണ് ഞാൻ ത്യജിച്ച സ്ത്രതീ പുരുഷനേ പൂർത്തിയാക്കാനായി 6Ꭷ6ᎧᏩ8Ꭴ) l0 സ്യഷ്ടിച്ചെന്നു പ്രഖ്യാപിക്കുന്നതിനോടൊപ്പം ദൈവരാജ്യത്തിനു വേണ്ടി ആ പൂർണ്ണതയേ ത്യജിക്കേണ്ടിവന്ന വിരോധാഭാസം. സ്വന്തം കാലുകൾക്കിടയിൽ മദാലസയായ ആ സ്ത്രതീരൂപം കോളിളക്കം സ്യഷ്ടിക്കുന്നു എന്ന പരിസരബോധം പെട്ടെന്ന് ജോസച്ചന്നുണ്ടായി.
“അയ്യോ, കുര്യാക്കോസ് തറവാട്ടിൽ പോയതാണല്ലോ. വീടു വെഞ്ചിരിക്കാൻ അച്ചൻ വരുന്ന കാര്യം മറന്നു പോയോ എന്തോ, അയ്യോ, അത് കഷ്ടമായല്ലോ. അയ്യോ, എന്റെ പേർ മേരീന്നാ. അയ്യോ, ഈ കുന്നുകയറി അച്ചൻ വിയർത്ത് കുളിച്ചല്ലോ.” മേരി ധ്യതിയിൽ തോർത്തെടുത്ത് മാറു മറച്ചു കൊണ്ട് അച്ചന്റെ അടുത്തേക്ക് വന്നു.
അപ്പോളെന്താ ചെയ്യുക. ഏതായാലും ഈ കയറ്റം ഒന്നുകൂടി കയറാൻ പറ്റില്ല. ജോസച്ചൻ മനസിൽ വിചാരിച്ചു.
“വീടേതായാലും വെഞ്ചിരിച്ചേക്കാം, മേരി’ അച്ചൻ പറഞ്ഞു.

“എന്നാൽ അച്ചൻ കേറി ഇരിക്ക് ഞാനച്ചന് കുടിക്കാനെന്തെങ്കിലും എടുക്കട്ടെ.” എന്നും പറഞ്ഞ് മേരി അടുക്കളയിലേക്ക് കയറി ഓടി.
അച്ചൻ മുൻവശത്തേക്ക് കയറി കണ്ട ഒരു കസേരയിൽ കയറി ഇരുന്നു. തൂവാലയെടുത്ത് മുഖം തുടച്ചു. എന്തോ സ്വരം അടുക്കളയിൽ നിന്ന് കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ തുറന്നു കിടക്കുന്ന അടുക്കളെ വാതിലിൽകൂടി കണ്ടത് അലമാരിയുടെ മുകളിലത്തേ തട്ടിൽ നിന്ന് ഒരു പാട്ട എടുക്കാൻ വലിഞ്ഞുപൊങ്ങുന്ന മേരിയുടെ പുറകുവശമാണ്. നനഞ്ഞ തോർത്ത് ഉരുണ്ടുമിനുത്ത ചന്തിയുടെ വിടവുകളിൽ അമർന്ന് ചേർന്ന് തുടകളേ വരിഞ്ഞു മുറുകി ഇരിക്കുന്നു. ജോസച്ചനിലേ പുരുഷൻ വീണ്ടും ഉയർന്നു. കൺപോളവെട്ടാതെ ആ ഉരുണ്ടു കൊഴുത്ത ചന്തിയിലും തുടകളിലും അച്ചന്റെ കണ്ണുകൾ ഏതാനും നിമിഷത്തേക്ക് പ്രതി നടന്നു. മേരി പാട്ടയുമെടുത്ത് തിരിഞ്ഞപ്പോൾ ഏറ്റുമുട്ടിയത് പരിസരബോധമില്ലാതെ തന്റെ മേനിയിൽ ലയിച്ചിരിക്കുന്ന ജോസച്ചന്റെ കണ്ണുകളേയാണ്. പെട്ടെന്ന് അച്ചൻ കുറ്റബോധത്തോടെ തലതിരിച്ചിട്ടു പറഞ്ഞു.
“എന്നാ മേരീ ഉണ്ടാക്കുന്നത്. ഒന്നും വേണ്ട. ഇച്ചിരെ പച്ചവെള്ളം മാത്രം മതി.”
ആ സ്വരത്തിൽ ഒരിടർച്ച മേരി കേട്ടു. അപ്പോഴാണ് അവൾക്ക് സ്വന്തം സ്ഥിതിയേപ്പറ്റി ബോധമുണ്ടായത്. അച്ചൻ വന്നതിന്റെ ആ പരവേശത്തിൽ തന്റെ വസ്തങ്ങളെല്ലാം നനഞ്ഞ് മിക്കവാറും നഗ്നയാണവൾ എന്ന കാര്യം അവൾ ഓർത്തില്ല. നാണമില്ലേ അച്ചന്റെ മുമ്പിൽ പോയി ഇങ്ങനെ നിക്കാൻ, അയ്യോ, അച്ചൻ എന്തോർത്തു കാണും. എന്നൊക്കെ ഓർത്ത് ഒളികണ്ണിട്ട് അച്ചനേ നോക്കിയപ്പോൾ അവളുടെ ശരിരത്തിൽനിന്ന് കണ്ണുകൾ അകറ്റി വെയ്ക്കാൻ പാടുപെടുന്ന ഒരു ജോടി നിഷ്കളങ്കതയും കുറ്റബോധവും നിറഞ്ഞ കണ്ണുകളേയാണ്. തന്റെ വീട്ടിലിരിക്കുന്നത് എല്ലാ ഞായറാഴ്ചയും പള്ളിയിൽ കുർബാന ചെല്ലുന്ന മാലാഖയുടെ ചൈതന്യം നിറഞ്ഞ ജോസച്ചനാണോ അതോ ആ വിയർത്തു നനഞ്ഞ ലോഹയുടെ അകത്തുകിടന്ന് ഞെളിപിരികൊള്ളുന്ന സുന്ദരനും സുമുഖനും ആയ ഒരു പുരുഷനാണോ എന്നവൾ ശങ്കിച്ചുപോയി. തന്റെ മേനി തറവാട്ടിലെ അനിയന്റെ ഹൃദയത്തിൽ മാത്രമല്ല മാലാഖമാരുടെ പറുദീസായിലും കോളിളക്കം സ്യഷ്ടിക്കുന്നു എന്നോർത്തു മേരി ചെറുതായി ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു.
“അയ്യോ അച്ചാ ഒന്നും ഒണ്ടാക്കുന്നില്ല. വെറും ഒരു കാപ്പി മാത്രം. കടിക്കാനൊന്നുമില്ലല്ലോ. അച്ചന് അരിയുണ്ട ഇഷ്ടമാണോ ഞാനിപ്പം ഉണ്ടാക്കി തരാം.” “ഇഷ്ടമൊക്കെയാ. പക്ഷെ അതിനൊന്നും പോകണ്ട മേരി എനിക്ക് പെട്ടെന്ന് പോകണം’, “അയ്യോ അങ്ങനെ പറഞ്ഞാൽ ഒക്കില്ല അച്ചാ. അച്ചനാദ്യമായിട്ടല്ലേ ഞങ്ങടെ വീട്ടിൽ വരുന്നത്. അച്ചനൊരു കാപ്പി പോലും കുടിച്ചില്ലെങ്കിൽ കുര്യാക്കോസ്ചേട്ടന് വിഷമമാകും” ‘കുര്യാക്കോസ് എപ്പോഴത്തേക്ക് വരും”
“സന്ധ്യയാകുമെന്നാ പറഞ്ഞത്.” “എന്നാലേതായിലും കാപ്പികുടിച്ചിട്ട് നമുക്ക് വെഞ്ചിരിപ്പങ്ങ് നടത്താം അല്ലേ മേരി. ” “ഞാൻ അരിയുണ്ട് ഉണ്ടാക്കാൻ പോകുവാ, അച്ചൻ ഈ കുന്നു കയറി മടുത്തുകാണും. ആ
കട്ടിലേൽ കിടന്ന് നടുവൊന്ന് നൂർക്കുമ്പോഴേക്ക് കാപ്പിയാകും.”

ജോസച്ചൻ എതിരൊന്നും പറഞ്ഞില്ല. സുന്ദരിയായ ഒരു സ്തീയുടെ കൂടെ ഏകനായി സ്വല്പ സമയം ചിലവഴിക്കുന്നത് ജീവിതത്തിൽ ആദ്യമാണ്. ഒരു വിചിതമായ സുഖാനുഭൂതിയായിരുന്നു അത് ആ പെണ്ണ് ഏകദേശം നഗ്നയണെന്ന കാര്യം വേറേ. ആവിയും ദാഹവും ഒന്ന് അടങ്ങിയെങ്കിലും ശരീരത്തിന്റെ ഉള്ളിൽ നിന്നും ഒരുതരം ചൂട് പൊങ്ങുന്നപോലെ തോന്നി. ഏതായാലും മേരി പറഞ്ഞതുപോലെ ഒന്നു കിടക്കാം എന്ന് അച്ചൻ തീരുമാനിച്ചു.
അരിയുണ്ടക്ക് തേങ്ങ ചിരണ്ടാനായി ചിരവിയും എടുത്ത് ഇരുന്നപ്പോൾ കട്ടിലിൽ കിടക്കുന്ന അച്ചനേ കണ്ടു. കട്ടിലിൽ കിടന്നു കഴിയുമ്പോൾ അൾത്താരയിൽ പൂജിക്കപ്പെടുന്ന ദൈവവും വെറുമൊരു മനുഷ്യനാകുമല്ലോ എന്ന് മേരി ഓർത്തു. തേങ്ങ ചിരണ്ടുന്ന സ്വരം കേട്ടു അച്ചൻ മേരിയേ നോക്കി.
“ഈ ശബ്ദം  കാരണം അച്ചന് ഉറങ്ങാൻ പറ്റില്ലല്ലോ’ മേരി പറഞ്ഞു. “ഞാൻ ഉറങ്ങുന്നൊന്നുമില്ല.” ജോസച്ചൻ പറഞ്ഞു. മേരിയുടെ നേരെ തിരിഞ്ഞുകിടന്നു കൊണ്ട് അച്ചൻ ചോദിച്ചു.
“നിങ്ങളിവിടെ താമസം തുടങ്ങിയിട്ട് എത നാളായി”
“അധികം നാളായില്ലച്ചോ’,
മേരി എന്നിട്ട് അവരുടെ തറവാട്ടിനേപ്പറ്റിയും അവിടെയുള്ള ആൾക്കാരെയും ഒക്കെ വിവരിക്കാൻ തുടങ്ങി. വിവരണങ്ങൾക്കിടക്ക് പഴയ ഒരു അനുഭൂതി അവളിൽ ഇരച്ചു കയറി. തറവാട്ടിൽ വച്ച് അനിയന്റെ കണ്ണുകൾ അവളുടെ ശരീരത്തിൽ പരാതി  നടക്കുമ്പോഴുണ്ടാകുന്ന തരിപ്പ്
കണ്ണിന്റെ കോണിൽകൂടി നോക്കിയപ്പോൾ കാര്യം മനസിലായി. അതേ നിഷ്കളങ്കത  നിറഞ്ഞ ജോസച്ചന്റെ കണ്ണുകൾ അവളുടെ നനഞ്ഞുണങ്ങിയ വസ്തങ്ങളേയും ശരിരവടിവുകളേയും വിടവുകളേയും അവളറിയാതെ തലോടുകയാണ്. അവൾ പറയുന്ന കഥകൾ മൂളിക്കേൾക്കുന്നുണ്ടെങ്കിലും ജോസച്ചന്റെ ആ ചുവന്നു തുടുക്കുന്ന കവിളുകൾ വേറൊരു കഥയാണ് പറഞ്ഞത്. മേരിയുടെ ഉള്ളിൽ ഒരു രോമാഞ്ചം അരിച്ചരിച്ചു കയറി. അവളിലേ മദാലസ മെല്ലെ ഉയർത്തെഴുനേറ്റു ചിരണ്ട് നിർത്തി അവൾ ഞെളിഞ്ഞുയർന്ന് അവളുടെ തലമുടി അഴിച്ചു ഒന്നുമുറുക്കി കെട്ടി ആ ഞെളിച്ചിലിൽ അവളുടെ കൊഴുത്തുരുണ്ട് മുലകൾ ഉയർന്നാടി, തേങ്ങ ചിരണ്ടിക്കൊണ്ടിരുന്ന അവളുടെ കൈകൾ വശങ്ങളിലേക്ക് ഒതുക്കിയപ്പോൾ മുലകൾ കൂടുതൽ മൂന്നോട്ടു ഉന്തി  ആ കുസൃതിത്തരത്തിന്റെ രോമാഞ്ചത്തിൽ അവളുടെ മുലഞെട്ടുകൾ  ബ്ലൗസിലേക്കാർന്നമർന്നു. മെല്ലെ മെല്ലെ ചിരണ്ടലിന്റെ താളത്തിനൊത്ത് അവളുടെ തുടകൾ ആട്ടാൻ തുടങ്ങി നനഞ്ഞ തോർത്തിന്റെ അറ്റം തുടയിൽ നിന്ന് വിടർന്ന് ചിരവിയുടെ താഴേക്ക് മെല്ലെ മെല്ലെ വഴുതിയിറങ്ങി
ഇതിനെല്ലാമിടക്ക് മേരി തറവാടിനേപ്പറ്റിയും അവളുടെ വീട്ടുകാരേയും പറ്റി വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. അച്ചന്റെ കണ്ണുകൾ അവളുടെ മൂലകളുടെ താളത്തിലും തുടകളുടെ വിടവുകളിലും ഒളിച്ചു കളിക്കുന്നതവൾ അറിഞ്ഞതായി പോലും നടിച്ചില്ല. അയഞ്ഞു കിടക്കുന്ന ലോഹ  കാരണം അച്ചന്റെ ശരീരത്തിൽ നടക്കുന്ന മറ്റു കോലാഹലങ്ങളൊന്നും അവളറിഞ്ഞില്ല.
” തേങ്ങാമുറി തീർന്നു. അരിയുണ്ടക്കുള്ള തേങ്ങായായി മേരി ചിരവിയും കൊണ്ട് എഴുനേൽക്കുന്ന വഴിക്ക് പറഞ്ഞു. “ഞാനിതെല്ലാം പറഞ്ഞ് അച്ചനേ ബോറടിപ്പിച്ചിട്ടുണ്ടാകും. ഞങ്ങൾ പാവങ്ങളുടെ കഥയിലൊക്കെ എന്നാ രസം’, ‘ഏയ്, അങ്ങനെയൊന്നുമില്ല. നല്ല രസമായിരുന്നു.” ജോസച്ചൻ പറഞ്ഞു. “അതച്ചൻ ഭംഗിവാക്കു പറയുന്നതാ. അച്ചാ, ഉണ്ട് ഇപ്പം വേകും. ഞാനീ നനഞ്ഞ തുണിയൊക്കെ ഒന്നു മാറി വരട്ടെ’
മേരി അച്ചന്റെ കട്ടിൽ കടന്ന് കിടപ്പുമുറിയിലേക്ക് കയറി കിടപ്പുമുറിയുടെ വാതിലിനോടടുത്തുള്ള കണ്ണാടിയിൽകൂടി അച്ചൻ കിടക്കുന്നിടത്തു നിന്ന് നോക്കിയാൽ മുറിക്കകം കാണാം. ആ ചൊവ്വ നോക്കി മേരി മുറിക്കകത്തു നിന്നു ജനൽ തുറന്നിട്ടു. ഈ കളി ഒരു പടികൂടി മൂന്നോട്ടു നീക്കാമെന്ന് കരുതി ഇടാനായി ഏറ്റവും ഇറുകിയ ഒരു ബ്ലൗസും കനംകുറഞ്ഞ ഒരു കൈലിയും അലമാരിയിൽനിന്നെടുത്തു. നനഞ്ഞ തോർത്തും ബ്ലൗസും അവൾ തറയിലെറിഞ്ഞു തോർത്തെടുത്തു നനഞ്ഞ ശരീരത്തിന്റെ ഓരോ വശവും, കൊഴുത്തുരുണ്ട മൂലകളും, വടിണേത്താതുങ്ങിയ വയറും, വെണ്ണയിൽ വാർത്ത തുടകളും, തുടകളുടെ ഇടയിലേ സിൽക്കുരോമങ്ങളും വളരെ മെല്ലെയവൾ തുടച്ചു. ഇത്രയും അവളുടെ നഗ്നത ആസ്വദിച്ച അച്ചൻ ഈ പ്രദർശനം പാഴാക്കില്ല എന്നവൾക്ക് തീർച്ചയായിരുന്നു.
പക്ഷെ അവൾക്ക് തെറ്റിപ്പോയി. കണ്ണാടിയിൽ കൂടി അച്ചൻ അവളെ കണ്ടോ എന്നവൾ ഒളികണ്ണിട്ടു നോക്കി ഇല്ല. അച്ചനിപ്പോഴും അടുക്കളഭാഗത്തേക്ക് തിരിഞ്ഞുകിടക്കുകയാണ്. പാവം ഒരു കൈ കാലുകളുടെ ഇടയിലേക്ക് അമർത്തി കിടക്കുകയാണ്. നന്നായി ചുവന്നു തുടുത്തിട്ടുണ്ട്. നെറ്റിയിൽ നിന്ന് വിയർപ്പു തുള്ളികൾ ഒഴുകുന്നു. മേരിക്കു പെട്ടെന്ന് കുറ്റബോധം തോന്നി. പാവം അച്ചനെ ഇങ്ങനെ ഭാന്തുപിടിപ്പിക്കുന്നത് മഹാപാപമാണ്. അവൾ ജനൽ അടച്ചു. പള്ളിയിൾ പോകുമ്പോൾ ഇടാറുള്ള അച്ചടക്കമുള്ള വെള്ള ബ്ലൗസവൾ എടുത്തിട്ടു. അലക്കിത്തേച്ചു വച്ചിരുന്ന ഒരു വെള്ള പാവാടയും ഉടുത്തു. ഒരു തോർത്തെയുത്ത് തോളേലിട്ട് തലമുടി നന്നായി ചീകി ഒതുക്കി കെട്ടി. എന്നിട്ടവൾ അടുക്കളയിലേക്ക് ഓടിക്കൊണ്ട് പറഞ്ഞു.
“അച്ചാ, കാപ്പികുടിക്കാൻ കൈ കഴുകന്നേ.”
ജോസച്ചൻ കട്ടിലിൽനിന്നും എഴുനേറ്റു. ലോഹ വീണ്ടും നനഞ്ഞു കുതിർന്നിരിക്കുന്നു. മേരി എന്ന സ്ത്രീ  അച്ചന്റെ ഓരോ ഞരമ്പിനേയും വലിച്ചു മുറുക്കിയിരിക്കുകയാണ്. ഓരോ നിമിഷം തോറും രക്തം തിളച്ചു പൊങ്ങുകയാണ്. വെണ്ണയിൽ വാർത്ത അവളുടെ അടിത്തുടകളും അവയുടെ അങ്ങേ അറ്റത്ത് കാർമേഘം മൂടിക്കിടക്കുന്ന രഹസ്യങ്ങളും താളത്തിനൊത്ത് വിളഞ്ഞാടിയ വെളുത്തുരുണ്ട് തേൻകൂടങ്ങളും മനസിൽനിന്ന് മായ്ക്കാൻ സാധിക്കുന്നില്ല. കാലുകളുടെ ഇടയിൽ തന്റെ പുരുഷത്വം അലറിയടിക്കുകയാണ്. പത്തുകൊല്ലം പരിശീലിച്ച സ്വയം സന്മയനം പാടേ അപ്രത്യക്ഷമായിരിക്കുന്നു. ഒരു വശത്ത് ലഹരി പിടിപ്പിക്കുന്ന സ്ത്രീ സാമീപ്യം, മറുവശത്ത് ഒരിക്കലും തോന്നാത്ത ഇത്തരം വികാരങ്ങൾ മനസിനേയും ശരീരത്തേയും അടിമയാക്കുമ്പോൾ എന്തു ചെയ്യണമെന്ന് അറിഞ്ഞുകൂടാത്തതിലുള്ള പേടി ഒന്നും വ്യക്തമായി ചിന്തിച്ചു തീരുമാനിക്കാൻ സാധിക്കുന്നില്ല. ഏതോ അഞ്ഞ്ജാത ശക്തി തന്റെ ശരീരത്തേ കീഴടക്കിയ പോലെ. ശരീരം മുഴുവൻ വിയർക്കുന്നു. മനസാകെ മത്തു പിടിച്ചിരിക്കുന്നു. ഒരു നല്ല കാപ്പി കുടിച്ചു കഴുയുമ്പോൾ ശരിയാകണം. അതുകഴിഞ്ഞു വീടും വെഞ്ചിരിച്ചിട്ട് പെട്ടന്ന് ഇവിടെ നിന്നിറങ്ങാം.
 Reply
#3
കിണ്ണയിൽ നിന്ന് വെള്ളമൊഴിച്ച് കയ്യും മുഖവും കഴുകി തിരിഞ്ഞപ്പോഴേക്ക് മേരി കാപ്പിയും പലഹാരവും മേശയിൽ വച്ച് ശാലീനയായി അടുക്കളെ വാതിൽക്കൽ നിൽക്കുന്നു. അച്ചൻ അവളെ ഒന്നു കൂടി നോക്കിപ്പോയി ഇത്രയും നേരം വിശ്വാമി തന്റെ ചാരിതത്തേ അലച്ചുലച്ച മദാലസയായ ഉർവശി തന്നെ ആണോ ഇവൾ എന്നോർത്തുപോയി. എന്തു സൗന്ദര്യവും മുഖകാന്തിയും നിഷ്കളങ്കതയുമാണ് ആ മുഖത്ത് മുഖത്തിനൊത്ത ശരീരവും. നല്ല പൊക്കവുമുണ്ട്. ആറടി പൊക്കമുള്ള അച്ചന്റെ കഴുത്തോളം എങ്കിലും അവൾ വരും. ഇതുപോലെ വിജനവിദൂരമായ ഒരു ഉൾപ്രദേശത്ത് താമസിക്കുന്ന ഈ പെൺകുട്ടി ഒരു നാടൻ സുന്ദരിയാണെന്ന് പറയത്തില്ല. വട്ടമുഖവും കൊഴുത്ത ശരീരവും വെളുത്ത നിറവുമാണല്ലോ നാട്ടിലേ സൗന്ദര്യം. ഇവൾക്കാണെങ്കിൽ മുലകളും ചന്തികളും ഒഴിച്ചാൽ കൊഴുപ്പും മുഴുപ്പും മറ്റെങ്ങുമില്ല. സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഓട്ടത്തിലും ചാട്ടത്തിലും മിടുക്കായായിരുന്നിരിക്കണം അച്ചൻ മനസിലോർത്തു.

നിറത്തിന് പക്ഷേ കുറവൊന്നും ഇല്ലേലും മുഖം ഏതായാലും വട്ടമുഖമല്ല. നല്ല അച്ചടക്കമുള്ള വേഷമാണ് അവൾ ധരിച്ചിരിക്കുന്നത്. വെള്ള പാവാടയും ബ്ലൗസും. ഒരു തലമുണ്ടുകൂടി ഇട്ടാൽ കന്യാമറിയമാണെന്ന് തോന്നും മേരി, മറിയം, ഒത്ത പേര്. അച്ചന്റെ ഉള്ളിൽ അവളോട് അമിതമായ താൽപര്യവും അവളുടെ സാമീപ്യത്തിൽ കടുത്ത സന്തോഷവും തോന്നി ആ സൗമ്യതയും മുഖകാന്തിയും ഉള്ളിലേക്ക് ഒപ്പിയെടുക്കാൻ ആ ഹൃദയം വെമ്പി
“ഞങ്ങൾ പാവങ്ങളാ കേട്ടോ അച്ചോ. വലിയ കാപ്പിയൊന്നും ഇല്ല. അച്ചനിരിക്ക്’
 Reply

Forum Jump:

Users browsing this thread: 1 Guest(s)


Powered By Indian Forum,