മണിക്കുട്ടി
#1
ഇവിടമാണു ഭൂമിയിലെ സ്വർഗ്ഗമെന്നു ഞാൻ ഒരിക്കൽ വിശ്വസിച്ചിരുന്നു. ഇവിടത്തെ പുരുഷന്മാരും സ്ത്രീകളുമാണ് ഭൂമിയിലെ ഏറ്റവും സുന്ദരന്മാരും സുന്ദരികളും എന്നുവരെ ഞാൻ കരുതിയിരുന്നു. അവരുടെ തമാശുകളാണു ശരിക്കുള്ളത്, അവർ സംസാരിക്കുന്നതാണു നല്ല ഭാഷ.ബാല്യത്തിന്റെ അപകമനസ്സ് എന്നു വച്ചോളൂ.ചങ്ങനാശേരി ബസ് സ്റ്റൻറിൽ നിന്നിറങ്ങി ഇറക്കവും കഴിഞ്ഞു തിരുമംഗലം അമ്പലം നിൽക്കുന്നതു് വലിയൊരു കുന്നിന്റെ നെറുകയിലാണു്. കിഴക്കേ നടയല്ലാതെ മൂന്നു നടയിലും നിന്നു് കുത്തന്നെ ഇറക്കമാണ്. കിഴക്കേ നടയിൽ നിന്നിറങ്ങാൻ ന്യൂറോളം വരുന്ന പടികൾ താഴെ മൈതാനത്തേയ്ക്കു. പടിഞ്ഞാറെ നടയിലെ ഇറക്കത്തിലാണ് ഗോപുവിന്റെ കുടുംബം താമസിച്ചിരുന്ന വാടകവീടു. ‘ശിവമയ’ത്തിന്റെ വീട്ടിൽനിന്നു പാലു വാങ്ങാൻ തെക്കേ നടയിലുള്ള ഇറക്കത്തിലെ ടാറിട്ട റോഡിലൂടെ നടക്കുമ്പോൾ താഴെവീഴുമോ എന്നു ഭയം. അത്ര കുത്തന്നെയാണു് ഇറക്കം. നടയിൽനിന്നു നോക്കിയാൽ അങ്ങു ദൂരെയുള്ള തെങ്ങുകളുടെ മണ്ടകൾ മുകളിലെ റോഡ് നിരപ്പിലെന്നപോലെ തോന്നും. ഞാൻ കൊച്ചുന്നാളിൽ ഇതൊക്കെക്കണ്ടു ഭയന്നു് ഗോപുവിന്റെ കൈപിടിക്കുമ്പോൾ ഗോപു ആർത്തുചിരിക്കും.
ഈ ഭയമൊക്കെയുണ്ടെങ്കിലും, ഗോപുവും അവന്റെ രണ്ടു പെങ്ങമ്മാരും അമ്മയും അച്ഛനും ഉള്ള ആ കൊച്ചു വാടകവീടും തിരുമംഗലം പരിസരവും എന്നെസ്സംബന്ധിച്ചു പറഞ്ഞാൽ സ്വർഗ്ഗം തന്നെയായിരുന്നു. ഗോപുവിന്റെ മൂത്ത പെങ്ങൾ സുഭദ്രയായിരുന്നു എന്റെ ബാല്യത്തിലെ സ്ത്രീസൗന്ദര്യ സങ്കൽപ്പം. എന്റെ വീടിനേക്കാൾ ഞാൻ സ്നേഹിച്ചിരുന്നതു് ആ വീടിനെയാണ്. വല്ലപ്പോഴും സ്കൂൾ വെക്കേഷന് അവിടെപ്പോയി താമസിക്കാൻ കിട്ടുന്ന അവസരത്തിനായി ഞാൻ കൊല്ലം മുഴുവൻ കാത്തിരിക്കുമായിരുന്നു.
ഗോപുവുമായി കാർത്തികേയന്റെ കൂൾ ബാറിലേയ്ക്കു നടക്കുമ്പോൾ ഞാൻ ഇതെല്ലാം ഓർത്തു. ‘എട്രാ, പണ്ടു നീയും ഞാനും ഓടിക്കളിച്ച സ്ഥലം ഓർമ്മയുണ്ടോ? മൈക്രോവേവ് സ്റ്റേഷൻ ചൂണ്ടിക്കാട്ടി ഗോപു ചോദിച്ചു.
“ഉവ്വ്, അന്നിതൊരു ഒഴിഞ്ഞ പറമ്പല്ലായിരുന്നോ? ലതികച്ചേച്ചിയ്ക്കുവേണ്ടി ചമ്പകത്തിന്റെ കമ്പു മുറിച്ചെടുത്തത് ഇവിടന്നല്ലായിരുന്നോ?”

കുറച്ചുകൂടി മുന്നോട്ടു നടന്നപ്പോൾ എതിരെ ഒരാൾ വന്നു ഗോപുവിനോടു കുശലം പറഞ്ഞു. അമ്പതിനടുത്തു പ്രായം വരും. ഒരു മാതിരി ഇരുനിറം. നല്ല പൊക്കമുള്ള മെലിഞ്ഞ ശരീരം. നീണ്ട മുടി തലയിൽ കെട്ടിവച്ചിട്ടുണ്ടു. അവിടവിടെ നരച്ച നീണ്ട താടി മുഖത്തിന്റെ അഭംഗിക്കു ആക്കം കൂട്ടി വല്ലാത്ത ഒരു രൂപം. ഷർട്ടില്ല. കഴുത്തിൽ വലിയ രുദ്രാക്ഷമാലി തൂങ്ങിക്കിടക്കുന്നു. ഭുജത്തിൽ ചുവന്ന ചരടു കെട്ടിയിരിക്കുന്നു. നെറ്റിയിൽ ഭസ്മക്കുറി. ഏതോ ദിവ്യനാണെന്നു തോന്നി. ഇത്തരക്കാർക്കു ഗോപൂവുമായി എങ്ങനെ അടുപ്പം?
“എടാ, ഇതാണു കൈമളുപേട്ടൻ; പ്രഭാകരക്കെമൾ എന്നാ പേര്…ചേട്ടാ, ഇതെന്റെ കസിൻ പ്രേമൻ’ “സോമാ, ഒരു കാര്യം ഞാൻ വേഗം പറയാം.” അദ്ദേഹം പറഞ്ഞു, “കണ്ണിൽക്കണ്ട മൂർത്തികളെയൊക്കെ ആരാധിക്കുന്നതാ നമ്മുടെയൊക്കെ അധഃപതനത്തിനു കാരണം, പരബ്രഹ്മത്തിനെയേ വണങ്ങാവൂ. ‘ഗുരു സാക്ഷാൽ പരബ്രഹ്മം’ എന്നു കേട്ടിട്ടില്ലേ?
“സിനിമാപ്പാട്ടിൽ കേട്ടിട്ടുണ്ട്.ഖി ഖി ഖി.ചേട്ടന്നു പേരു തെറ്റി പ്രേമൻ എന്നാ ഇവന്റെ പേരു സോമനല്ല” ഗോപു.
“ആട്ടെ..പ്രമാ, എന്താ അതിന്റെ അർത്ഥം എന്തെന്നറിയാമോ? “ഗുരുവാണു ശരിക്കും പരബ്രഹ്മം എന്നല്ലേ?”
“അല്ല, പരബ്രഹ്മമാണു യഥാർത്ഥ ഗുരു പ്രേമനെ കണ്ടപ്പഴേ എനിക്കു തോന്നി, ദൈവിക വിഷയത്തിൽ താൽപ്പര്യമുള്ള ആളാണെന്നു; ഗോപുവിനെപ്പോലെ” അദ്ദേഹം ഗോപുവിന്റെ ചുമലിൽ ഒന്നു തട്ടി. ഞാൻ ഗോപുവിനെ ഒന്നു നോക്കി. “എനിക്കു ചില മുഖലക്ഷണങ്ങളൊക്കെ അറിയാം; സാമുദ്രിക ശാസ്ത്രം പഠിച്ചിട്ടുണ്ട്.” അദ്ദേഹം കണ്ണുകൾ മേൽപ്പോട്ടാക്കി. അർദ്ധനിമീലിതങ്ങളായ ആ നയനങ്ങളിൽ ഒരു
ആദ്ധ്യാത്മിക പ്രകാശം പരന്നുവെന്നു തോന്നി.

“ഒഴിവുള്ളപ്പോൾ ഇയാളെയും കൊണ്ടു വാ; നമുക്കു പല കാര്യങ്ങളും സംസാരിച്ചിരിക്കാം” അവസാനം അദ്ദേഹം ഗോപുവിനോടു പറഞ്ഞു. ഞങ്ങൾ നടന്നു.
“ഖി ഖി ഖി ഖി.” ഗോപു ഉറക്കെ ചിരിച്ചു, “എടാ.അതു പരമ ബോർ ആട്ട ‘
“എന്നുവച്ചാൽ? എന്തു സാധനമാ. അതു?” “നീ കണ്ടില്ലേ? ഭക്ടി മൂത്ത് അയാൾക്കു് അരപ്പിരിയായെന്നാ തോന്നുന്നതു് ‘വിചിത്രം തന്നെ, ഗോപൂ.അല്ല.നമ്മളെങ്ങനെയാ ഇത്തരം ദൈവപുരുഷന്മാരുമായി പരിചയം? “ബേങ്ങ! അതൊരു വലിയ കഥയാ.ഇയാടെ പെണ്ണുമ്പിള്ളയുമായാ എനിക്കു കൂടുതൽ അടുപ്പം. പിന്നെ.” “nsloom…?”
“പിന്നെ മോളുമായിട്ട്

“രണ്ടിനെയും കളിച്ചെന്നു പറ’ എനിക്കു തല ചുറ്റി. ഭാഗ്യവാൻ
“അതെങ്ങനെ സാധിച്ചെന്നു പറ ഗോപൂ’
“പിന്നെപ്പറയാമെടാ..രണ്ടെണ്ണം അകത്തുചെന്നാലേ അതിന്റെ ഒഴുക്കു ശരിയാകൂ.”
കാർത്തികേയന്റെ കൂൾ ബാറിലെത്തിയ ഞങ്ങൾ നേരേ മുകളിലത്തെ ഫ്ലോറിലുള്ള മുറിയിൽ ഇരുന്നു. പത്രോസ് മുമ്പിൽ പ്രത്യക്ഷപ്പെട്ടു വെളുക്കെ ചിരിച്ചു.

“എന്താ മുഖത്തൊരു യോനീപ്രസാദം? ഗോപു കളിയാക്കി, “ങ്ങാ..ഒരു ഫുള്ളം പതിവു സാധനങ്ങളും കൊണ്ടു വാ”
സാധനം എത്തിയപ്പോൾ ഗോപു ഉഷാറായി. ചിയേഴ്സ് അടിച്ചു ഞങ്ങൾ ആദ്യ പെഗ് മൊത്തിക്കുടിച്ചു.
“എടാ, നിന്റെ ആ സ്റ്റാഫിന്റെ കാര്യം.ഒരു മണിക്കുട്ടി ഓമനപ്പേര് അല്ലേ? കൊള്ളാം! സ്റ്റ്ലാഫിനെ വേണം, ഓമനപ്പേരിട്ടു .*

പത്രോസ് ഒരു നേർത്ത മുല്ലമാലയുമായി എത്തി. മുല്ലപ്പുവിന്റെ സൗരഭ്യം അവിടെയാകെ പരന്നു. പത്രോസ് മാല ഭിത്തിയിൽ തൂക്കിയിട്ട കലണ്ടറിൽ ഇട്ടു. ഞാൻ കപ്പലണ്ടി കൊറിച്ചു് കലണ്ടറിലോട്ടു നോക്കി. രാജപാളയത്തിലെ ആണിക്കമ്പനിക്കാരുടെ സപ്തവർണ്ണ കലണ്ടർ. അയ്യപ്പസ്വാമിയുടെ വലിയ ചിത്രം. അതിനുചുറ്റും അയ്യപ്പകഥയിലെ വിവിധദശകൾ കൊച്ചു കൊച്ചു ചിത്രങ്ങളായി കൊടുത്തിരിക്കുന്നു. കാട്ടിൽ മേനക ഉപേക്ഷിച്ചു പോകുന്നതും, മഹർഷി കണ്ടു വളർത്തുന്നതും.അങ്ങനെ. അടിയിൽ രണ്ടിടത്തും നീളൻ ആണിയുടെ വലിയ ഫോട്ടോകൾ..ചിത്രം വച്ച് ആരാധിച്ചോ, പക്ഷേ ആണിയുടെ കാര്യം മറക്കരുത്
“എടാ, ഇന്നു നീ റമ്മിനായി ചിലവാക്കിയ ഓരോ പൈസയ്ക്കും വിലയുണ്ടെടാ’

“എന്താ ആദ്യത്തെ പെഗ്ഗിനുതന്നെ പൂസായോ ഗോപൂ?
“എന്തു വില?’
“ഞാൻ മണിക്കുട്ടിയുടെ ചരിത്രം ഒന്നുകൂടി എന്റെ മനസ്സിൽ പരിശോധിച്ചു. എന്റെ ഒരു ഫ്രണ്ട് സെക്യാട്രിസ്റ്റ് ഉണ്ടെടാ; ഞാനവനോടും ആലോചിച്ചു. അവളു കള്ളിയാടാ; മുഴുക്കുള്ളി നിന്നെ അവളു പറ്റിക്കുവായിരുന്നു. വിടെടാ അവളെ, ഞാനാണു നിന്റെ സ്ഥാനത്തെങ്കിൽ അവളെ ആട്ടിപ്പായിച്ചേനേ. ഒരു മണിക്കുട്ടി പോയാൽ വേറേ പത്തു വരും, പത്തു’
“അതു നിനക്കാ ഗോപൂ.എനിക്കു പത്തുപോയിട്ട് ഒന്നിനെ കിട്ടണമെങ്കിൽ ഞാൻ തലകുത്തി മറിയണം. നിന്റെ വഴിയേ ഞാൻ പോയാലേ, കാക്ക് പോയ വഴിയേ ഹംസം പോയതു പോലാകും.”
“എന്നുവച്ചാൽ?

“കാക്കയ്ക്കു പറക്കാനുള്ള കഴിവുണ്ട്. ഹംസത്തിനതില്ലല്ലോ. അപ്പൊപ്പിന്നെ കാക്കയെ അനുകരിച്ചാൽ ഹംസത്തിന്റെ ഗതിയെന്താവും?
“എനിക്കു നിന്റെ ഉപമയൊന്നും മനസ്സിലാവത്തില്ല, എടാ, നിന്റെ ഈ സാഹിത്യവാസന വല്ല സിനിമാ തിരക്കഥ എഴുതാൻ ഉപയോഗിച്ചുകൂടെ? ഞാൻ ആ വഴിക്കു ശ്രമിക്കട്ടെ?
 Reply
#2
“ആരു തരാനാ നമുക്കൊക്കെ ഒരു ചാൻസ് ഗോപൂ.അതു പോട്ടെ, മണിക്കുട്ടിയുടെ…’
“എടാ അവൾ മൊത്തത്തിൽ അഭിനയിച്ചതാ.”
“എന്നുവച്ചാൽ.ആദ്യത്തേതും.സത്യമാണോ ഗോപൂ?
“അതേടാ, നൂറ്റിക്കു നൂറും. ആദ്യത്തെ ബോധക്കേടും അഭിനയം; എല്ലാം അവളഭിനയിച്ചതാടാ, എടാ, ആദ്യത്തെ പ്രാവശ്യവും അവളുടെ ബോധമൊന്നും പോയിട്ടില്ല. നീ പറഞ്ഞ ഓരോ വാക്കും ഞാൻ ഓർത്തു. ഹോസ്പിറ്റലിലെ ഡിപ്പുകൊണ്ട് ദോഷമൊന്നുമില്ലെന്ന് അവൾക്കറിയാം; അവരു മരുന്നു തന്നാലും കഴിക്കാതിരുന്നാൽപ്പോരെ? ബോധം കെടാൻ പ്രത്യേകിച്ചൊരു കാരണവും ഇല്ലെടാ. നീ അകത്തുകേറ്റിയിട്ടുമില്ലല്ലോ. വെറുതെ മുല തടവിയാൽ ബോധം പോകുമെങ്കിൽ ലോകത്തിലെ എല്ലാ സ്ത്രീകളും ദിവസവും ബോധം കെടുമല്ലോടാ.”
“ഗോപൂ, മുല തടവിയപ്പോൾ അവൾക്കു കഴപ്പു തുടങ്ങിയിട്ടു ബോധം പോയതാണെങ്കിലോ?
എടാ, ബലാൽക്കാരമായി അവളുടെ സീലൊക്കെ പൊട്ടിച്ചു, പുറ്റീന്നു ചോരയൊക്കെ വന്നാലേ ബോധക്കേടിനു ചാൻസുള്ളൂ.അകത്തുകേറ്റുന്നതും അല്ലാത്തതും തമ്മിൽ വ്യത്യാസമുണ്ട്. ഞാനൊരു സംഭവം പറയാം. ഒരു ദിവസം ഒരാൾ കുമ്പസരിച്ചു. ‘അച്ചോ, എനിക്കൊരു അബദ്ധം പറ്റി
‘എന്തബദ്ധം? ‘ഞാൻ എന്റെ ഭാര്യടെ ഒരു കൂട്ടുകാരിയുമായി…ഞങ്ങൾ തുണിയൊക്കെ അഴിച്ചു കെട്ടിപ്പിടിച്ചു.”
‘അകത്തു കടത്തിയോ?
‘അകത്തു കേറ്റിയില്ല; പുറത്തൊക്കെ വച്ച് ഉരച്ചു സുഖിച്ചു’
‘രണ്ടും തൃമിൽ വ്യത്യാസമില് അയാൾ മാറി നിന്നു സ്തുതി ചൊല്ലി. പിന്നെ നേർച്ചപ്പെട്ടിയുടെ അടുത്തു കുറച്ചുനേരം നിന്ന് പോകാൻ തുടങ്ങി. അച്ചന്നു കാകദ്യഷ്ടിയായിരുന്നു.
‘ഞാനെല്ലാം കണ്ടു; നീ നേർച്ചപ്പെട്ടിയിൽ കാശൈാന്നും ഇട്ടില്ല’
‘ഞാൻ അൻപത്തിന്റെ നോട്ട് പെട്ടിയേലിട്ടുരച്ചു. പുറത്തിട്ടുരയ്ക്കുന്നതും അകത്തിടുന്നതും ഒന്നാണെന്നു അച്ചൻ തന്നെയല്ലേ പറഞ്ഞതു’ ഗോപു ചിരിച്ചു.

‘അകത്തുവച്ചു ചെയ്യാലത്തെ കാര്യങ്ങൾ പുറത്തെ പരിപാടികൊണ്ടു വരില്ല മോന്നെ.പോരെങ്കിൽ കാഷ്വൽറ്റിയിലെ ഡോക്ടറും അവൾക്കൊന്നും ഇല്ലെന്നല്ലേ പറഞ്ഞത്? ‘സാറിനോടുള്ള സ്നേഹം കൊണ്ടാ കാര്യമെന്താണെന്നു വീട്ടിൽ പറയാത്തതു്’ എന്ന അവളുടെ ഭീഷണിയിൽനിന്നു തന്നെ സത്യം അറിയാമല്ലോ. കണ്ണു മേൽപ്പോട്ടാക്കിയതും മറ്റും അവളുടെ അഭിനയം. കള്ളിയെ സിനിമയിൽ ചേർത്താൽ ഉർവ്വശിപ്പട്ടം കിട്ടും. ഞാനാണെങ്കിൽ അവളുടെ പൂറുപൊളിയുന്നവരെ പണ്ണിയേനേ. എന്നിട്ട് അവളുടെ കാമുകനെ അറിയിച്ചേനേ!”
എനിക്കും ആഗ്രഹമില്ലാഞ്ഞിട്ടില്ല. ഞാൻ ഒരു ദീർഘനിശ്വാസം വിട്ടു. എന്റെ തല പെരുക്കുന്നപോലെ തോന്നി. ഞാൻ വേഗം സോഡായും റമ്മും ചേർന്ന മിശ്രിതം നിറച്ചു ഗ്ലാസ്സ് കാലിയാക്കി.

“എനിക്കെല്ലാം മനസ്സിലായി  – ‘ബുദ്ധിപൂർവ്വം സംസാരിക്കണം’ എന്നാണല്ലോ
അരുളപ്പാടു.അതെങ്ങനെയാണെന്നറിഞ്ഞാൽക്കൊള്ളാം” അവൾ വിളിച്ച വിവരം ഞാൻ പറഞ്ഞു.
‘ഒന്നാമത് നീ അവളുടെ ഒരു കണ്ടീഷനും അംഗീകരിക്കരുതു; മനസ്സിലായോ? തൊടാൻ പാടില്ല, എന്നൊക്കെ അവളു പറഞ്ഞാൽ അങ്ങനെ വാക്കു തരാൻ പറ്റില്ല എന്നു പറയണം; അത്യാവശ്യം മസ്സാജിനുള്ള അനുവാദം നീ അവളെക്കൊണ്ടു സമ്മതിപ്പിക്കണം”  ‘രണ്ടാമത്, ‘ഒഫെൻസ് ഇസ് ദി ബെസ്റ്റ് ഡിഫെൻസ് കേട്ടിട്ടില്ലേ?” ‘ഉണ്ട്.ഞാൻ എന്തു ചെയ്യണം?” ‘അവൾ നിന്നെ ബ്ലാക്സ് മെയിൽ ചെയ്യും മുമ്പ് നീ അവളെ ചെയ്യണം” “ബ്ലാക്സ് മെയിലോ?”

‘പറയാം; മൂന്നമത്, നീ അവളെ കല്യാണം കഴിക്കാൻ തയ്യാറാകണം”
‘ഗോപൂ.ഇതു കുറെ കടന്ന കയ്യായിപ്പോയി. ഓഫീസിൽ നിർത്തുന്ന പെണ്ണുങ്ങളെ മുഴുവൻ ഞാൻ കെട്ടാൻ പോയാൽ..എന്റെ ഭാര്യ എന്നെ വീട്ടീന്നു് ഇറക്കിവിടും”
ഇതിന്റെ ഭാഗമാണെടാ; ആവശ്യമെങ്കിൽ നിന്റെ സ്വയരക്ഷയ്ക്കാ ഞാനിതു പറയുന്നത്; നീ ബുദ്ധിമാനാ, ഞാൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായല്ലോ?”
‘ആയി..” “എനിക്കു നിൻാത്രയും കമ്പ്യൂട്ടറും മറ്റും അറിയത്തില്ല. ലാപ്ടോപ്പിൽ ക്യാമറ ഉണ്ടോ?” എന്റെ തലയിൽക്കൂടി കൊള്ളിയാൻ മിനി,
“പത്രോസേ..ഒരു സോഡാകൂടി.ഗോപൂ.എല്ലാം വൃക്ടം; ഇനി ഒന്നും പറയണ്ട“ ഞാൻ എഴുന്നേറ്റ അവനെ കൈകൂപ്പി, ‘ഗോപൂ.ഇത്തരം അടവുകൾക്ക് രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ വല്ലതും ഉണ്ടെങ്കിൽ അതു നിനക്കു തരാൻ ഞാൻ ഡീ ജീ പീയ്ക്കു കത്തെഴുതാം”
“അതൊന്നും വേണ്ടെടാ എനിക്കു അവാർഡുകളിലൊന്നും താൽപ്പര്യമില്ല; നീ ഒന്നു പണ്ണിത്തെളിഞ്ഞാൽ മതി. ഇത്തവണ മണിക്കുട്ടിയുടെ പൂറ്റിൽ കുണ്ണ് കേറട്ടെ” ഗോപു എന്റെ തലയിൽ കൈവച്ചു.
വികാരഭരിതവും ഭക്ടിനിർഭരവുമായ ഈ രംഗം കണ്ടു പത്രോസ് തരിച്ചുനിന്നു. ഭയഭക്ടിബഹുമാനങ്ങളോടെ രണ്ടു സോഡാക്കുപ്പി വച്ചിട്ടു പിൻവാങ്ങി. എനിക്കു പെട്ടെന്നു റാട്ടിന്റെ കാര്യം ഓർമ്മവന്നു. “ആ പരബ്രഹ്മ റാട്ടിന്റെ കാര്യം ഒന്നു പറ; എങ്ങനെയാ ഇത്തരം ആദ്ധ്യാത്മ പുരുഷന്മാരെ, അഥവാ, അവരുടെ പെണ്ണുങ്ങളെ തട്ടിയെടുത്തതു?”

‘ഖി ഖി ഖി ഖി.അതൊരു രസകരമായ നാടകമാടാ.ഞാനും ചിലതൊക്കെ അഭിനയിക്കേണ്ടിവന്നു. നിനക്കു കേൾക്കാൻ താൽപ്പര്യമുണ്ടെങ്കിൽ വേറൊരിക്കൽ പറയാം; ഇന്നെനിക്കു നേരത്തേ പോയിട്ടു കാര്യമുണ്ട്
‘ആ പരബ്രഹ്മ റാട്ടു പുറത്തേയ്ക്കു പോയ തക്കം നോക്കി അയാടെ വീട്ടിൽ കേറാനായിരിക്കും” ഞാൻ വിട്ടില്ല.
‘ഹും…അങ്ങനെയുമാകാം.ആ കഥയൊക്കെ പിന്നെപ്പറയാം” ‘ഇപ്പൊ കോഴിക്കോട്ടെ കമ്പോള നിലവാരം ചർച്ച ചെയ്യണമായിരിക്കും; അല്ലേ?” ഗോപു ചിരിച്ചു. റാട്ടിന്റെ കഥ പറയാനുള്ള മൂഡല്ല അവന് എന്നെനിക്കു മനസ്സിലായി.

‘എടാ. ഒരു കാര്യം; മറ്റേപ്പെണ്ണു പറഞ്ഞു നിനക്കു കാര്യങ്ങൾ അറിയാം എന്നു നീ തൽക്കാലം അവളെ അറിയിക്കരുതു”
‘ആ പേരെങ്ങനെ വന്നു.അതൊന്നു പറ” ‘അയാളുടെ പേരു് പ്രഭാകര കൈമൾ എന്നാ; അതാ പിന്നെ പരബ്രഹ്മ റാട്ടായതു; അതിന്റെ കാര്യം.” പടി കയറി കാർത്തികേയൻ വന്നു. ‘രണ്ടുപേരും കൂടി തണ്ണിയടിച്ചു് ആ പരബ്രഹ്മ റാട്ടിന്റെ കാര്യം പറയുവാ?” കാർത്തികേയൻ ചിരിച്ചു.
‘പിന്നില്ലേ? പഴേ തറവാടല്യോ? കൊല്ലും കൊലയും ഉണ്ടായിരുന്ന കുടുംബമല്ലേ.അയാളെ ആദ്യം പ്രഭാകര റാട്ടെന്നാ വിളിച്ചിരുന്നത്. പണ്ടിയാളു ഗാന്ധിജി മോഡലിൽ ദിവസവും അരമണിക്കുർ റാട്ടിൽ നൂൽ നൂൽക്കുമായിരുന്നു. ചർക്കയേ; അങ്ങനെയാ അയാളെ റാട്ടെന്നു വിളിക്കാൻ തുടങ്ങിയത്. അയാളു പണ്ടു ഹനുമാൻ സേവ് ചെയ്തതാ, കദളീവനത്തിൽപ്പോയി തപസ്സിരുന്നൊ കേട്ടതു്”
‘എവിടെയാ ഈ കദളീവനം?“ ഞാൻ തിരക്കി.
‘കർണ്ണാടകയിലാ അതു; അതോ ഇനി ആന്ധ്രയിലോ.”
‘ഹനുമാനെ കാണാൻ കദളീവനത്തിലൊന്നും പോകണ്ട; ഇവിടെത്തന്നെ ആളുണ്ടല്ലോ“ ഓംലെറ്റുമായി വന്ന പത്രോസിനെ നോക്കി ഗോപു ആർത്തു ചിരിച്ചു.
‘അതാ അയാളു കല്യാണം കഴിക്കാൻ കണ്ടമാനം വൈകിയത്. പിന്നെ അമേടെ നിർബ്ബന്ധം കൊണ്ടാ പെണ്ണു കെട്ടിയതു്. അയാടെ പെണ്ണുമ്പിള്ളയാനേ. തങ്കം പോലത്തെ ഒരു സ്ത്രി; അൽപ്പം തടിച്ചു് നല്ല എടുപ്പല്ലേ. പരപുരുഷന്മാരുടെ മുഖത്തുപോലും അവരു നോക്കത്തില്ല” ഞാൻ ഗോപുവിന്റെ മുഖത്തു നോക്കി. ഗോപു ഗ്ലാസ്സ് മേശപ്പുറത്തുവച്ചു.
‘ഓച്ചിറേപ്പോയീ നാൽപ്പത്തൊന്നു ദിവസം ഭജനയിരുന്നപ്പം പരബ്രഹ്മം തലേലോട്ടെറങ്ങിയെന്നാ ആളുകളു പറയുന്നത്.”
 Reply

Forum Jump:

Users browsing this thread: 1 Guest(s)


Powered By Indian Forum,