12-24-2016, 08:41 AM
വെച്ചിട്ട് പോയി. ചേച്ചി ഉടനേ ബാക്കി എന്നോട് എടുത്തോളാൻ പറഞ്ഞു. വേണ്ട എന്നു പറഞ്ഞപ്പോൾ ചേച്ചി അതെന്താ ശിവ അങ്ങനെ ഞാൻ മനസ്സോടെ എന്തെങ്കിലും തന്നാൽ സ്വീകരിയ്ക്കില്ലേ എന്നു ചോദിച്ചു. അങ്ങനെ ഞൻ രൂപാ എടുത്ത് പോക്കറ്റിൽ വെച്ചു നിന്നിയും പറഞ്ഞു. അങ്ങനെ ഞങ്ങൾ സ്റ്റാശ്ച്യ ജംക്ഷനിൽ ബസുകാത്തു നിൽക്കുമ്പോൾ ചേച്ചിയുടെകൂടെ ജോലിചെയ്യുന്ന ഒരു സത്രീയേ കണ്ടു. വർത്തമാനത്തിനിടയിൽ അവർ ഞാനാരാറണന്ന് ചേച്ചിയോട് ചേദിച്ചു. ശിവനാണെന്നും യൂണിവേഴ്സിറ്റി കോളേജിൽ പഠിയ്ക്കുന്നു എന്നും അറിയപ്പെടുന്ന പന്തുകളികാരനാണെന്നും പറഞ്ഞു.
‘ങ്ങ’ഹാ കണ്ടാലറിയാം കളിയ്ക്കുന്ന ആളാണെന്ന് നല്ലതുപോലെ കളിയ്ക്കാറുണ്ടോ? എന്നൊരു ഡബിൾ മീനിങ്ങിൽ ഒരു ചേദ്യം എന്നോട് ചേദിച്ചിട്ട് അവർ പോയി.
ചേച്ചിയും ഞാനും മുഖത്തോടുമുഖം നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. കുറേനേരം കഴിഞ്ഞിട്ടും ബസ്കാണാതിരുന്നപോൾ ചേച്ചി ഒരു കായ്യ്യം പറഞ്ഞു. ശിവൻ തെറ്റിദ്ധരിയ്ക്കില്ലെങ്കിൽ ഒരു കായ്യ്യം പറയാം, ഇവിടെ മൈ ഡിയർ കുട്ടിച്ചാത്തൻ എന്നൊരു പടം കളിയ്ക്കുന്നു്, എല്ലാവരും പറഞ്ഞു നല്ല പടമാണെന്ന് നമുക്ക് മാറ്റിനി കണ്ടിട്ട് പോകാം. എനിയ്ക്ക് സിനിമയ്ക്ക് അത്രവലിയ താൽപ്പയ്യ്യം ഇല്ലെങ്കിലും ചേച്ചിയ്ക്കുവേണ്ടി പോകാം എന്നു പറഞ്ഞു. ഞങ്ങൾ ഒരു ഓട്ടോയിൽ കയറി അജന്ത റ്റീയേറ്ററിൽ ചെന്നു. അപ്പോഴേക്കും മഴ ശക്തിയായി പെയ്യാൻ തുടങ്ങിയിരുന്നു. സിനിമാ തുടങ്ങിയപ്പോൾ പേടിക്കുന്ന സിനിമായാണെന്നും സൂക്ഷിച്ച് ഇരിയ്ക്കണമെന്നും ചേച്ചി എന്നോട് പറഞ്ഞു. കുറേ പേടിക്കുന്ന രംഗങ്ങൾ വന്നപ്പോൾ ചേച്ചി പതുക്കെ എന്റെ ദേഹത്തോട്ട് ചാരി ഇരിയ്ക്കുവാൻ തുടങ്ങി. ഞെട്ടിക്കുന്ന ഒരു രംഗം വന്നപ്പോഴേക്കും എല്ലാവരും ചാടി. ചേച്ചി ഞെട്ടി എന്റെ കൈയേൽ കേറി ബലമായി പിടിച്ചിരുന്നു. പിന്നെ സിനിമാ
കഴിയുന്നതുവരെ വിട്ടില്ല. ഞാനും ചേച്ചിയുടെ കൈത്തണ്ടേൽ പിടിച്ചിരുന്നു. സിനിമാ കഴിഞ്ഞ് ഞങ്ങൾ ഒരു ഓട്ടോയിൽ കയറി തമ്പാന്നുർ ബസ്റ്റാൻറ്റിൽ വന്നു.
മഴ ശക്തിയായി അപ്പോഴും പെയ്യുന്നുണ്ടായിരുന്നു. കുറേ കഴിഞ്ഞപ്പോൾ കൊല്ലത്തേക്കുള്ള ഒരു ഓർഡിനറി ബസ് വന്നു. ഭയങ്കര തള്ളായിരുന്നു. ചേച്ചിയും ഞാനും അ തിൽ കയറിപ്പറ്റി. പന്ധുദാ ഇട്ടിരുന്നു. ചേച്ചി മുമ്പിലും ഞാൻ തൊട്ട് പുറകിലും. കമ്പിയിൽ തൂങ്ങി കിടക്കുന്നതിനിടയിൽ തെളളുകൊണ്ട് ചേച്ചി എന്റെ നെഞ്ചത്തോട്ട് ചാരി നിന്നു. ആ ഒരു നില്ലിൽത്തന്നേ ഞങ്ങൾ ആറ്റിങ്ങൽ വരെ വന്നു. അവിടെ എത്തിയപ്പോഴാണ് ഒന്ന് ശ്വാസം വിടാൻ ഒത്തത്. അടുത്ത്സേറ്റോപ്പിൽ ഞങ്ങൾ ഇറങ്ങി. ബസിലേ ആവി കാരണം ചേച്ചി ചാരി നിന്ന എന്റെ നെഞ്ചിന്റെ ഭാഗം മുഴുവനും നനഞ്ഞിരുന്നു. അതുപോലെ ചേച്ചിയുടെ ബ്ലൗസിന്റെ പുറകുഭാഗം മുഴുവനും നനഞ്ഞിരുന്നു.
റോഡും വയലും കഴിഞ്ഞ് ഞങ്ങൾ തനിച്ചായപ്പോൾ ചേച്ചിപറഞ്ഞു എടാ ശിവാ നിന്റെ കൈയ്യും ശരീരവും ഒക്കെ ഉരുക്ക്പോലെ ആണല്ലോടാ എന്ന്. ഇത് കേട്ടപ്പോൾ ഏനിയ്ക്ക് ഏന്തോ ഒരു വല്ലായമ തോന്നി.
“ആണുങ്ങളായാൽ അങ്ങനെയാ, സോമൻ ചേട്ടന്റെ ശരീരം അങ്ങനെ അല്ലിയോ എന്ന് ഞാൻ ചോദിച്ചു.
“ആർക്കറിയാംഎന്ന് ചേച്ചി പറഞ്ഞൊഴിഞ്ഞു. ശിവാ ഇവുടുത്തേ ക്ഷേത്രത്തിൽ ഉത്സവമാണു് നീ കുടെ വരാമോ, നല്ല നാടകവും സാമ്പശിവന്റെ കഥാപ്രസംഗവും ഒക്കെ ഒണ്ട്. എനിയ്ക്ക് ഇതൊന്നും ഇഷ്ടമല്ല പക്ഷേ ചേച്ചിയ്ക്ക് കൂട്ട് വരാം എന്ന് പറഞ്ഞ് നോക്കുമ്പേൾ സോമൻ ചേട്ടന്റെ വീടിന്റെ മുറ്റത്ത് ആരൊകെയോ നിൽക്കുന്നു. ഞങ്ങൾക്ക് ആകെ പേടി ആയി. ഞങ്ങൾ സിനിമായ്ക്ക് കേറിയത് ആരെങ്കിലും കണ്ടുകാണും എന്ന് പേടിച്ച് ചെന്നപ്പോഴാണു് വിവരം അറിഞ്ഞത്. കമലാക്ഷിയമ്മയുടെ മാവേലിക്കര കെട്ടിച്ച ഇളയ സഹോദരി ക്യാൻസറായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആണു് എന്ന് അവരാണു് ആദ്യകാലങ്ങളിൽ കമലാക്ഷിയമ്മയേ സാമ്പത്തികമായി സഹായിച്ചുകൊണ്ടിരുന്നത്. കൂടെ താമസിയ്ക്കാൻ പ്രായമുള്ള ആളില്ലാത്തതിനാൽ അവർ കമലാക്ഷിയമ്മയോട് കുറേ ദിവസത്തേക്ക് ഒന്ന് നിൽക്കാമോ എന്ന് ചോദിയ്ക്കാൻ വന്നതായിരുന്നു. കമലാക്ഷിയമ്മ നിൽക്കാമെന്നേൽക്കുകയും ചെയ്തു. രാവിലെ ഞാൻ പതിവുപോലെ കോളേജിൽ പോകുവാൻ ചെന്നപ്പോഴാണു് വിവരം മുഴുവൻ അറിഞ്ഞത്.
കമലാക്ഷിയമ്മ ഫ്ളാസ്കഒം തലയിണയും ഒക്കെ എടുത്ത് റെഡിയായി നിൽക്കുന്നു. ഞങ്ങൾ 3 പേരുംകൂടെ നടന്ന് റോഡിൽ വന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് വഴി പോകുന്ന ഫാസ്റ്റിൽ കയറി മഡിക്കൽകോളേജിൽ എത്തി. ഫൈനൽഇയർ ആയതിനാൽ പാർവതിയമ്മയേ കണ്ടിട്ട് ഞാൻ വേഗം കോളേജിൽ പോകുവാനായി ഇറങ്ങി. ആദിര ചേച്ചി പുറകേ ഓടിവന്നു. നീ ഓട്ടോയേൽ പൊയ്യോ നാലുമണിയ്ക്ക് കാണാം എന്നു പറഞ്ഞ് ഒരു 100 രുപാനോട്ട് എന്റെ പോക്കറ്റിൽ വെച്ചു. നാലുമണിയ്ക്ക് ഞങ്ങൾ സാധാരണ പോകുന്നതുപോലെ വീട്ടിൽ പോയി. വീട് അടുത്തപോൾ ചേച്ചി പറഞ്ഞു. ഇന്ന് അമ്പലത്തിൽ പോകേണം മറക്കരുത് എന്നു. മഴ ആയാൽ എന്തുചെയ്യും എന്ന് ഞാൻ ചോദിച്ചു. മഴ ആയാൽ നമുക്ക് ഇടയ്ക്ക് തിരിച്ചു പോരാം എന്ന് ചേച്ചി പറഞ്ഞു.
Thudarum
‘ങ്ങ’ഹാ കണ്ടാലറിയാം കളിയ്ക്കുന്ന ആളാണെന്ന് നല്ലതുപോലെ കളിയ്ക്കാറുണ്ടോ? എന്നൊരു ഡബിൾ മീനിങ്ങിൽ ഒരു ചേദ്യം എന്നോട് ചേദിച്ചിട്ട് അവർ പോയി.
ചേച്ചിയും ഞാനും മുഖത്തോടുമുഖം നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. കുറേനേരം കഴിഞ്ഞിട്ടും ബസ്കാണാതിരുന്നപോൾ ചേച്ചി ഒരു കായ്യ്യം പറഞ്ഞു. ശിവൻ തെറ്റിദ്ധരിയ്ക്കില്ലെങ്കിൽ ഒരു കായ്യ്യം പറയാം, ഇവിടെ മൈ ഡിയർ കുട്ടിച്ചാത്തൻ എന്നൊരു പടം കളിയ്ക്കുന്നു്, എല്ലാവരും പറഞ്ഞു നല്ല പടമാണെന്ന് നമുക്ക് മാറ്റിനി കണ്ടിട്ട് പോകാം. എനിയ്ക്ക് സിനിമയ്ക്ക് അത്രവലിയ താൽപ്പയ്യ്യം ഇല്ലെങ്കിലും ചേച്ചിയ്ക്കുവേണ്ടി പോകാം എന്നു പറഞ്ഞു. ഞങ്ങൾ ഒരു ഓട്ടോയിൽ കയറി അജന്ത റ്റീയേറ്ററിൽ ചെന്നു. അപ്പോഴേക്കും മഴ ശക്തിയായി പെയ്യാൻ തുടങ്ങിയിരുന്നു. സിനിമാ തുടങ്ങിയപ്പോൾ പേടിക്കുന്ന സിനിമായാണെന്നും സൂക്ഷിച്ച് ഇരിയ്ക്കണമെന്നും ചേച്ചി എന്നോട് പറഞ്ഞു. കുറേ പേടിക്കുന്ന രംഗങ്ങൾ വന്നപ്പോൾ ചേച്ചി പതുക്കെ എന്റെ ദേഹത്തോട്ട് ചാരി ഇരിയ്ക്കുവാൻ തുടങ്ങി. ഞെട്ടിക്കുന്ന ഒരു രംഗം വന്നപ്പോഴേക്കും എല്ലാവരും ചാടി. ചേച്ചി ഞെട്ടി എന്റെ കൈയേൽ കേറി ബലമായി പിടിച്ചിരുന്നു. പിന്നെ സിനിമാ
കഴിയുന്നതുവരെ വിട്ടില്ല. ഞാനും ചേച്ചിയുടെ കൈത്തണ്ടേൽ പിടിച്ചിരുന്നു. സിനിമാ കഴിഞ്ഞ് ഞങ്ങൾ ഒരു ഓട്ടോയിൽ കയറി തമ്പാന്നുർ ബസ്റ്റാൻറ്റിൽ വന്നു.
മഴ ശക്തിയായി അപ്പോഴും പെയ്യുന്നുണ്ടായിരുന്നു. കുറേ കഴിഞ്ഞപ്പോൾ കൊല്ലത്തേക്കുള്ള ഒരു ഓർഡിനറി ബസ് വന്നു. ഭയങ്കര തള്ളായിരുന്നു. ചേച്ചിയും ഞാനും അ തിൽ കയറിപ്പറ്റി. പന്ധുദാ ഇട്ടിരുന്നു. ചേച്ചി മുമ്പിലും ഞാൻ തൊട്ട് പുറകിലും. കമ്പിയിൽ തൂങ്ങി കിടക്കുന്നതിനിടയിൽ തെളളുകൊണ്ട് ചേച്ചി എന്റെ നെഞ്ചത്തോട്ട് ചാരി നിന്നു. ആ ഒരു നില്ലിൽത്തന്നേ ഞങ്ങൾ ആറ്റിങ്ങൽ വരെ വന്നു. അവിടെ എത്തിയപ്പോഴാണ് ഒന്ന് ശ്വാസം വിടാൻ ഒത്തത്. അടുത്ത്സേറ്റോപ്പിൽ ഞങ്ങൾ ഇറങ്ങി. ബസിലേ ആവി കാരണം ചേച്ചി ചാരി നിന്ന എന്റെ നെഞ്ചിന്റെ ഭാഗം മുഴുവനും നനഞ്ഞിരുന്നു. അതുപോലെ ചേച്ചിയുടെ ബ്ലൗസിന്റെ പുറകുഭാഗം മുഴുവനും നനഞ്ഞിരുന്നു.
റോഡും വയലും കഴിഞ്ഞ് ഞങ്ങൾ തനിച്ചായപ്പോൾ ചേച്ചിപറഞ്ഞു എടാ ശിവാ നിന്റെ കൈയ്യും ശരീരവും ഒക്കെ ഉരുക്ക്പോലെ ആണല്ലോടാ എന്ന്. ഇത് കേട്ടപ്പോൾ ഏനിയ്ക്ക് ഏന്തോ ഒരു വല്ലായമ തോന്നി.
“ആണുങ്ങളായാൽ അങ്ങനെയാ, സോമൻ ചേട്ടന്റെ ശരീരം അങ്ങനെ അല്ലിയോ എന്ന് ഞാൻ ചോദിച്ചു.
“ആർക്കറിയാംഎന്ന് ചേച്ചി പറഞ്ഞൊഴിഞ്ഞു. ശിവാ ഇവുടുത്തേ ക്ഷേത്രത്തിൽ ഉത്സവമാണു് നീ കുടെ വരാമോ, നല്ല നാടകവും സാമ്പശിവന്റെ കഥാപ്രസംഗവും ഒക്കെ ഒണ്ട്. എനിയ്ക്ക് ഇതൊന്നും ഇഷ്ടമല്ല പക്ഷേ ചേച്ചിയ്ക്ക് കൂട്ട് വരാം എന്ന് പറഞ്ഞ് നോക്കുമ്പേൾ സോമൻ ചേട്ടന്റെ വീടിന്റെ മുറ്റത്ത് ആരൊകെയോ നിൽക്കുന്നു. ഞങ്ങൾക്ക് ആകെ പേടി ആയി. ഞങ്ങൾ സിനിമായ്ക്ക് കേറിയത് ആരെങ്കിലും കണ്ടുകാണും എന്ന് പേടിച്ച് ചെന്നപ്പോഴാണു് വിവരം അറിഞ്ഞത്. കമലാക്ഷിയമ്മയുടെ മാവേലിക്കര കെട്ടിച്ച ഇളയ സഹോദരി ക്യാൻസറായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആണു് എന്ന് അവരാണു് ആദ്യകാലങ്ങളിൽ കമലാക്ഷിയമ്മയേ സാമ്പത്തികമായി സഹായിച്ചുകൊണ്ടിരുന്നത്. കൂടെ താമസിയ്ക്കാൻ പ്രായമുള്ള ആളില്ലാത്തതിനാൽ അവർ കമലാക്ഷിയമ്മയോട് കുറേ ദിവസത്തേക്ക് ഒന്ന് നിൽക്കാമോ എന്ന് ചോദിയ്ക്കാൻ വന്നതായിരുന്നു. കമലാക്ഷിയമ്മ നിൽക്കാമെന്നേൽക്കുകയും ചെയ്തു. രാവിലെ ഞാൻ പതിവുപോലെ കോളേജിൽ പോകുവാൻ ചെന്നപ്പോഴാണു് വിവരം മുഴുവൻ അറിഞ്ഞത്.
കമലാക്ഷിയമ്മ ഫ്ളാസ്കഒം തലയിണയും ഒക്കെ എടുത്ത് റെഡിയായി നിൽക്കുന്നു. ഞങ്ങൾ 3 പേരുംകൂടെ നടന്ന് റോഡിൽ വന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് വഴി പോകുന്ന ഫാസ്റ്റിൽ കയറി മഡിക്കൽകോളേജിൽ എത്തി. ഫൈനൽഇയർ ആയതിനാൽ പാർവതിയമ്മയേ കണ്ടിട്ട് ഞാൻ വേഗം കോളേജിൽ പോകുവാനായി ഇറങ്ങി. ആദിര ചേച്ചി പുറകേ ഓടിവന്നു. നീ ഓട്ടോയേൽ പൊയ്യോ നാലുമണിയ്ക്ക് കാണാം എന്നു പറഞ്ഞ് ഒരു 100 രുപാനോട്ട് എന്റെ പോക്കറ്റിൽ വെച്ചു. നാലുമണിയ്ക്ക് ഞങ്ങൾ സാധാരണ പോകുന്നതുപോലെ വീട്ടിൽ പോയി. വീട് അടുത്തപോൾ ചേച്ചി പറഞ്ഞു. ഇന്ന് അമ്പലത്തിൽ പോകേണം മറക്കരുത് എന്നു. മഴ ആയാൽ എന്തുചെയ്യും എന്ന് ഞാൻ ചോദിച്ചു. മഴ ആയാൽ നമുക്ക് ഇടയ്ക്ക് തിരിച്ചു പോരാം എന്ന് ചേച്ചി പറഞ്ഞു.
Thudarum