02-23-2018, 03:13 PM
താൻ പേടിച്ചത് പോലെ ഒന്നുമില്ലെന്ന് അപ്പുമാഷിന് തോന്നി. ആ ദിവസത്തെ സംഭവം അവൾ കണ്ടിരിക്കാൻ വഴിയില്ല. ഇടനാഴി കടന്ന് അകത്തേക്ക് പോകുന്ന മകളെത്തന്നെ ഒരു നിമിഷം മാഷ് നോക്കി നിന്നു പോയി. എന്താ ഈ കുട്ടിക്ക് പറ്റീത്? മാഷ് സ്വയം ചോദിച്ചു.
രാത്രി ഉഷ അടുക്കളെ ജോലി തീർത്ത് അച്ഛനരി കിലെത്തുന്നത്. മുനിഞ്ഞ് കത്തുന്ന മുട്ടബൾബിന്റെ (പഴയ ബൾബ്) മഞ്ഞ വെളിച്ചത്തിൽ അപ്പുമാഷ മകളെയൊന്ന് നോക്കി. ആ മനസ്സിൽ എന്തോ പുകയുന്നുണ്ടെന്ന് മാഷിന്റെ മനസ്സ് പറഞ്ഞു.
ഉഷ അച്ഛനിരിക്കുന്ന കസേരയുടെ ചുവട്ടിൽ ഇടതുവശത്തായി തറയിലിരുന്നിട്ട് അച്ഛന്റെ ഇടതുകാൽത്തുടയിലേക്ക് തന്റെ കയ്യുകൾ പിണച്ച വച്ച് അതിൽ മുഖം പൂഴ്ത്തിയിരുന്നു. മകളുടെ മനോവ്യാപരങ്ങളുടെ കാരണമറിയാൻ മാഷിന്റെ ഉള്ളം തുടിച്ചു. ഒരു തുടക്കത്തിനെന്ന രീതിയിൽ അപ്പു മാഷ് പറഞ്ഞു. നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്. വടക്കെവിടെയോ മഴ പെയ്യുന്നുണ്ടാവും.
“വേല തുടങ്ങാറായല്ലോ. എന്നാണാവോ കണക്കർ കാവിലെ വേല?”
“ശരിയാണെന്ന് ഉഷയ്ക്കും തോന്നി. “പതുക്കെ കടന്നു വരുന്ന മന്ദമാരുതന് തണുപ്പിന്റെ നേരിയ സ്പർശം. പക്ഷെ അതു തന്റെ വെന്തുരുകുന്ന മനസ്സിനെ തണുപ്പിക്കാനുള്ള കഴിവില്ലെന്ന് അവൾക്ക് തോന്നി
“എന്താ മോളെ രവീന്ദ്രനുമായിട്ട് എന്തെങ്കിലും തിരക്കിട്ടോ?? “മാഷ് പതുക്കെ തുടക്കമിട്ടു.
“ഇല്ലച്ഛാ. . . .”
“അല്ല മോൾ പെട്ടെന്ന് തിരിച്ചു വന്നതു കൊണ്ട് ചോദിച്ചതാ. മോള് തന്നെയല്ലെ പറഞ്ഞത് നീ അവിടെ ഇല്ലെങ്കിൽ അവൻറ
കാര്യമൊക്കെ കുഴയുമെന്ന്.”
“അതിനവിടെ ഏട്ടന്റെ അനിയത്തിയും അമ്മയുമൊക്കെ ഉണ്ടല്ലൊ. ഇപ്പോൾ ഏട്ടന് അവര് മതിയച്ഛാ. “അത് പറയുമ്പോൾ ഉഷയുടെ സ്വരം ഇടറുന്നത് പോലെ തോന്നി. അതോടൊപ്പം തന്റെ മുട്ടിനു മുകളിലായി ചെറുചൂടുള്ള നനവും കൂടിയായതോടെ അപ്പുമാഷിന്
മനസ്സിലായി മകൾ കരയുകയാണെന്ന്.
അപ്പുമാഷിന്റെ പിത്യഹൃദയത്തിന് അത് താങ്ങാനുള്ള കരുത്തില്ലായിരുന്നു. മുതിർന്നതിന് ശേഷം ഉഷ കരയുന്നത് വിവാഹം കഴിഞ്ഞ് യാത്ര ചോദിക്കുമ്പോൾ മാത്രമായിരുന്നു. പിന്നീടൊരിക്കലും മകളുടെ കണ്ണുകളിൽ നനവ് പടരുന്നത് ആ പിതാവ് കണ്ടിട്ടില്ല. അപ്പു മാഷ മകളുടെ മുഖം പിടിച്ചുയർത്തുമ്പോൾ വിങ്ങിപ്പൊട്ടുകയായിരുന്ന തന്റെ മുഖം അച്ഛൻ കാണാതിരിക്കാൻ അവളൊരു വിഫലശ്രമം ശ്രമം നടത്തി
“മോളെ എന്തായിത്? എന്തിനാ എന്റെ കുട്ടി കരയണെ?..”
“ഇല്ലച്ഛാ ഒന്നുല്ല്യാ… .”
“ഇല്ല നീയ് , അച്ഛനോട് നുണ പറയേണ്ട. അച്ഛനോട് പറയാൻ പറ്റുന്നതാണെങ്കിൽ എന്റെ കുട്ടി പറയു . “മകളോട് എങ്ങനെ ചോദിച്ച്
മനസ്സിലാക്കണം എന്നറിയാതെ അപ്പുമാഷ് കുഴഞ്ഞു.
അപ്പോഴാണ് മഴയുടെ കുഞ്ഞുതുള്ളികൾ വീഴാൻ തുടങ്ങിയത്. കോലായിലേക്ക് ഈറൻ അടിച്ചുകയറ്റിയ കാറ്റിനും ഉഷയുടെ കണ്ണുനീർത്തുള്ളികളുടെ ചൂട്. ഉഷയുടെ ദു:ഖം ഏറ്റെടുത്ത് പ്രകൃതി പോലും കരയാൻ തുടങ്ങിയോ?
തുടരും. . .
ഈ kambi katha എല്ലാവര്ക്കും ഇഷ്ടം ആയി കാണും എന്ന് വിശ്വസിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്തുക വഴി കഥാകാരനെ ഇനിയും എഴുതാൻ പ്രോത്സാഹിപ്പിക്കുക.
രാത്രി ഉഷ അടുക്കളെ ജോലി തീർത്ത് അച്ഛനരി കിലെത്തുന്നത്. മുനിഞ്ഞ് കത്തുന്ന മുട്ടബൾബിന്റെ (പഴയ ബൾബ്) മഞ്ഞ വെളിച്ചത്തിൽ അപ്പുമാഷ മകളെയൊന്ന് നോക്കി. ആ മനസ്സിൽ എന്തോ പുകയുന്നുണ്ടെന്ന് മാഷിന്റെ മനസ്സ് പറഞ്ഞു.
ഉഷ അച്ഛനിരിക്കുന്ന കസേരയുടെ ചുവട്ടിൽ ഇടതുവശത്തായി തറയിലിരുന്നിട്ട് അച്ഛന്റെ ഇടതുകാൽത്തുടയിലേക്ക് തന്റെ കയ്യുകൾ പിണച്ച വച്ച് അതിൽ മുഖം പൂഴ്ത്തിയിരുന്നു. മകളുടെ മനോവ്യാപരങ്ങളുടെ കാരണമറിയാൻ മാഷിന്റെ ഉള്ളം തുടിച്ചു. ഒരു തുടക്കത്തിനെന്ന രീതിയിൽ അപ്പു മാഷ് പറഞ്ഞു. നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്. വടക്കെവിടെയോ മഴ പെയ്യുന്നുണ്ടാവും.
“വേല തുടങ്ങാറായല്ലോ. എന്നാണാവോ കണക്കർ കാവിലെ വേല?”
“ശരിയാണെന്ന് ഉഷയ്ക്കും തോന്നി. “പതുക്കെ കടന്നു വരുന്ന മന്ദമാരുതന് തണുപ്പിന്റെ നേരിയ സ്പർശം. പക്ഷെ അതു തന്റെ വെന്തുരുകുന്ന മനസ്സിനെ തണുപ്പിക്കാനുള്ള കഴിവില്ലെന്ന് അവൾക്ക് തോന്നി
“എന്താ മോളെ രവീന്ദ്രനുമായിട്ട് എന്തെങ്കിലും തിരക്കിട്ടോ?? “മാഷ് പതുക്കെ തുടക്കമിട്ടു.
“ഇല്ലച്ഛാ. . . .”
“അല്ല മോൾ പെട്ടെന്ന് തിരിച്ചു വന്നതു കൊണ്ട് ചോദിച്ചതാ. മോള് തന്നെയല്ലെ പറഞ്ഞത് നീ അവിടെ ഇല്ലെങ്കിൽ അവൻറ
കാര്യമൊക്കെ കുഴയുമെന്ന്.”
“അതിനവിടെ ഏട്ടന്റെ അനിയത്തിയും അമ്മയുമൊക്കെ ഉണ്ടല്ലൊ. ഇപ്പോൾ ഏട്ടന് അവര് മതിയച്ഛാ. “അത് പറയുമ്പോൾ ഉഷയുടെ സ്വരം ഇടറുന്നത് പോലെ തോന്നി. അതോടൊപ്പം തന്റെ മുട്ടിനു മുകളിലായി ചെറുചൂടുള്ള നനവും കൂടിയായതോടെ അപ്പുമാഷിന്
മനസ്സിലായി മകൾ കരയുകയാണെന്ന്.
അപ്പുമാഷിന്റെ പിത്യഹൃദയത്തിന് അത് താങ്ങാനുള്ള കരുത്തില്ലായിരുന്നു. മുതിർന്നതിന് ശേഷം ഉഷ കരയുന്നത് വിവാഹം കഴിഞ്ഞ് യാത്ര ചോദിക്കുമ്പോൾ മാത്രമായിരുന്നു. പിന്നീടൊരിക്കലും മകളുടെ കണ്ണുകളിൽ നനവ് പടരുന്നത് ആ പിതാവ് കണ്ടിട്ടില്ല. അപ്പു മാഷ മകളുടെ മുഖം പിടിച്ചുയർത്തുമ്പോൾ വിങ്ങിപ്പൊട്ടുകയായിരുന്ന തന്റെ മുഖം അച്ഛൻ കാണാതിരിക്കാൻ അവളൊരു വിഫലശ്രമം ശ്രമം നടത്തി
“മോളെ എന്തായിത്? എന്തിനാ എന്റെ കുട്ടി കരയണെ?..”
“ഇല്ലച്ഛാ ഒന്നുല്ല്യാ… .”
“ഇല്ല നീയ് , അച്ഛനോട് നുണ പറയേണ്ട. അച്ഛനോട് പറയാൻ പറ്റുന്നതാണെങ്കിൽ എന്റെ കുട്ടി പറയു . “മകളോട് എങ്ങനെ ചോദിച്ച്
മനസ്സിലാക്കണം എന്നറിയാതെ അപ്പുമാഷ് കുഴഞ്ഞു.
അപ്പോഴാണ് മഴയുടെ കുഞ്ഞുതുള്ളികൾ വീഴാൻ തുടങ്ങിയത്. കോലായിലേക്ക് ഈറൻ അടിച്ചുകയറ്റിയ കാറ്റിനും ഉഷയുടെ കണ്ണുനീർത്തുള്ളികളുടെ ചൂട്. ഉഷയുടെ ദു:ഖം ഏറ്റെടുത്ത് പ്രകൃതി പോലും കരയാൻ തുടങ്ങിയോ?
തുടരും. . .
ഈ kambi katha എല്ലാവര്ക്കും ഇഷ്ടം ആയി കാണും എന്ന് വിശ്വസിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്തുക വഴി കഥാകാരനെ ഇനിയും എഴുതാൻ പ്രോത്സാഹിപ്പിക്കുക.