03-14-2018, 02:04 PM
അയാളെ ഇറക്കിവിട്ടത് അതുകൊണ്ട് മാത്രമായിരുന്നില്ല. ഓർക്കാനിഷ്ടമില്ലാത്ത ഒരു കാര്യം കൂടിയുണ്ട്.അയാൾ തന്റെ പൂട്ടിപ്പോയ ചിട്ടിക്കമ്പനിൽ ജോലി ചെയ്യിരുന്ന ഒരുത്തിന്റെ
ഭാര്യയുമായി ബന്ധത്തിൽ ആയിരുന്നു . എന്തു കാശു കിട്ടിയാലും അവൾക്കേ കൊടുക്കൂ.
അവൾ കറുത്ത് തടിച്ചിട്ടായിരുന്നു. പക്ഷേ അയാൾക്ക് തന്നെ വേണ്ടായിരുന്നു. ഒരിക്കൽ റേഷൻ കടയിൽ വച്ചു അവൾ കേൾക്കാൻ വേണ്ടി ആരോ തമ്മിൽ പറയുന്നത് കേട്ടതാണു.
“ഇതിനെ വീട്ടിലിട്ടേച്ചല്ലെ ആ നാറി ഒ. രു കരിംഭൂതത്തിന്റെ കാലും നക്കി കിടക്കുന്നത്
“അവനൊണ്ടൊഴിഞ്ഞിരുന്നേ ഇതു വേറെ ആരെങ്കിലും തിന്നേനെ”
“പുല്ല തിന്നുകേം ഇല്ല തീറ്റിക്കുകേം ഇല്ല പട്ടി
അവൾ അങ്ങോട്ടു നോക്കിയപ്പോൾ അവർ ചമ്മിയ വിടന്മാരെപ്പോലെ ചിരിച്ചു. അടൂത്ത വീട്ടിലെ കൂട്ടിപ്പെണ്ണും പറഞ്ഞു ചില ആണുങ്ങൾക്കങ്ങിനെയാണു്- വിരൂപകളായ പെണ്ണുങ്ങളെയേ പിടിക്കൂ.
നാട്ടിലെ ജന്മിയായിരുന്ന ഭരതൻ കാരണവരുടെ കഥ അവൾ പറഞ്ഞു. നല്ല പൂവൻപഴം പോലുള്ള നായര്ച്ചയായിരുന്നു കാരണവരുടേത്. വേറേയും ഭാര്യമാരുണ്ടായിരുന്നു. എല്ലാം കറുമ്പികൾ .
പക്ഷേ കറുത്ത പൂലക്കുള്ളികളേയും ഉള്ളടത്തിപ്പെണ്ണുങ്ങളേയുമായിരുന്നു കാരണവർക്കിഷ്ട്. മണ്ണാൻ വല്യൂവിന്റെ കറുത്തുതുടിച്ചു പല്ലുപൊങ്ങിപ്പെണ്ണുമായി അവളുടെ ചെറ്റയിൽ കിടക്കുമ്പോൾ പ്രതീക്ഷിക്കാതെ വന്നു കയറിയ അവന്റെ ചെത്തുകത്തിയിൽ ആണു കാരണവരുടെ ജീവിതം ഒടൂങ്ങിയത്. അവളേയും അവൻ തട്ടി. നാട്ടിൽ തൂക്കിൽ മരിച്ച ഒര ഒരാളും മണ്ണാൻ വേലുവാണു.
തന്റെ ഭർത്താവും അത്തരക്കാരനാണെന്നു മനസ്സിലാക്കി. എങ്കിലും വിശ്വസിക്കാൻ മനസ്സു വന്നില്ല. ഒടുവിൽ സത്യസ്ഥിതിയറിയാൻ താൻ അന്വേഷിച്ചു ചെന്നു. അപ്പോൾ കണ്ട കാഴ്ചച്ച്-അയാൾ വീടിനു മൂന്നിൽ കാലം നീട്ടിയിരിക്കുന്ന അവളുടെ കാലിലെ നഖം മുറിക്കുന്നു.
അതിൽ പിന്നെ തന്റെ വീട്ടിൽ കയറ്റിയിട്ടില്ല ആ നാണം കെട്ടവനെ. നാണമില്ലാതെ പിനെയും വന്നു ഒരു ദിവസം ആട്ടിയിറക്കി
തന്റെ അമ്മയുടെ വീടാണു. അതുകൊണ്ട് ഇറങ്ങിപ്പോവേണ്ടി വന്നില്ല. പകരം അയാളെ ഇറക്കി വിട്ടു. അതിനു ശേഷമാണു മനസ്സമാധാനത്തോടെ ജീവിക്കാൻ പറ്റിയത്. രണ്ടു നിലയുള്ള പഴയ വീടാണു. അതിന്റെ മുകൾ ഭാഗത്ത് താമസിച്ചുകൊണ്ട് താഴെ വാടകക്കു കൊടൂത്തു. അവിടെ താമസിച്ചിരുന്നവർ കൂറച്ചുനാൾ മുൻപു പോയി. വേറെ വാടകക്കരെ ഇതുവരെ കിട്ടിയിട്ടില്ല. പറമ്പിൽ നിന്നുള്ള വരുമാനം മാത്രം കൊണ്ട ജീവിക്കാനാവില്ല. കൂടെയുണ്ട്. അച്ഛന്നു ജോലിയുണ്ടായിരുന്നു. മരിച്ചുപോയി വിധവാ പെൻഷൻ അമ്മക്കൂ കിട്ടുന്നതുകൊണ്ടാൺ ഇപ്പോൾ വീട് കഴിയുന്നത്. അമ്മക്കു വയ്യാത്തതാണു. യാത്ര ചെയ്യാനൊന്നും കഴിയില്ല.
ഒരു ആൺകുട്ടില്ലെങ്കിൽ എന്തെല്ലാം പ്രശ്നങ്ങളാണു. അവളെ ഓർമ്മകളിൽ നിന്നുണർത്തിക്കൊണ്ട് ചുരുഷ വീണ്ടും പറഞ്ഞു. “എന്താ മുഖത്തൊരു പേടി. ഞാൻ പിടിച്ചു തിന്നുകയൊന്നും ഇല്ല’
“അയ്യോ അതല്ല”
അവൾ അയാൾക്കിടതുവശത്തു കിടന്ന സൈറ്റിയിൽ ഇരുന്നു.
അയാൾ അവളെ സൂക്ഷിച്ചു നോക്കി
Thudarum
ഭാര്യയുമായി ബന്ധത്തിൽ ആയിരുന്നു . എന്തു കാശു കിട്ടിയാലും അവൾക്കേ കൊടുക്കൂ.
അവൾ കറുത്ത് തടിച്ചിട്ടായിരുന്നു. പക്ഷേ അയാൾക്ക് തന്നെ വേണ്ടായിരുന്നു. ഒരിക്കൽ റേഷൻ കടയിൽ വച്ചു അവൾ കേൾക്കാൻ വേണ്ടി ആരോ തമ്മിൽ പറയുന്നത് കേട്ടതാണു.
“ഇതിനെ വീട്ടിലിട്ടേച്ചല്ലെ ആ നാറി ഒ. രു കരിംഭൂതത്തിന്റെ കാലും നക്കി കിടക്കുന്നത്
“അവനൊണ്ടൊഴിഞ്ഞിരുന്നേ ഇതു വേറെ ആരെങ്കിലും തിന്നേനെ”
“പുല്ല തിന്നുകേം ഇല്ല തീറ്റിക്കുകേം ഇല്ല പട്ടി
അവൾ അങ്ങോട്ടു നോക്കിയപ്പോൾ അവർ ചമ്മിയ വിടന്മാരെപ്പോലെ ചിരിച്ചു. അടൂത്ത വീട്ടിലെ കൂട്ടിപ്പെണ്ണും പറഞ്ഞു ചില ആണുങ്ങൾക്കങ്ങിനെയാണു്- വിരൂപകളായ പെണ്ണുങ്ങളെയേ പിടിക്കൂ.
നാട്ടിലെ ജന്മിയായിരുന്ന ഭരതൻ കാരണവരുടെ കഥ അവൾ പറഞ്ഞു. നല്ല പൂവൻപഴം പോലുള്ള നായര്ച്ചയായിരുന്നു കാരണവരുടേത്. വേറേയും ഭാര്യമാരുണ്ടായിരുന്നു. എല്ലാം കറുമ്പികൾ .
പക്ഷേ കറുത്ത പൂലക്കുള്ളികളേയും ഉള്ളടത്തിപ്പെണ്ണുങ്ങളേയുമായിരുന്നു കാരണവർക്കിഷ്ട്. മണ്ണാൻ വല്യൂവിന്റെ കറുത്തുതുടിച്ചു പല്ലുപൊങ്ങിപ്പെണ്ണുമായി അവളുടെ ചെറ്റയിൽ കിടക്കുമ്പോൾ പ്രതീക്ഷിക്കാതെ വന്നു കയറിയ അവന്റെ ചെത്തുകത്തിയിൽ ആണു കാരണവരുടെ ജീവിതം ഒടൂങ്ങിയത്. അവളേയും അവൻ തട്ടി. നാട്ടിൽ തൂക്കിൽ മരിച്ച ഒര ഒരാളും മണ്ണാൻ വേലുവാണു.
തന്റെ ഭർത്താവും അത്തരക്കാരനാണെന്നു മനസ്സിലാക്കി. എങ്കിലും വിശ്വസിക്കാൻ മനസ്സു വന്നില്ല. ഒടുവിൽ സത്യസ്ഥിതിയറിയാൻ താൻ അന്വേഷിച്ചു ചെന്നു. അപ്പോൾ കണ്ട കാഴ്ചച്ച്-അയാൾ വീടിനു മൂന്നിൽ കാലം നീട്ടിയിരിക്കുന്ന അവളുടെ കാലിലെ നഖം മുറിക്കുന്നു.
അതിൽ പിന്നെ തന്റെ വീട്ടിൽ കയറ്റിയിട്ടില്ല ആ നാണം കെട്ടവനെ. നാണമില്ലാതെ പിനെയും വന്നു ഒരു ദിവസം ആട്ടിയിറക്കി
തന്റെ അമ്മയുടെ വീടാണു. അതുകൊണ്ട് ഇറങ്ങിപ്പോവേണ്ടി വന്നില്ല. പകരം അയാളെ ഇറക്കി വിട്ടു. അതിനു ശേഷമാണു മനസ്സമാധാനത്തോടെ ജീവിക്കാൻ പറ്റിയത്. രണ്ടു നിലയുള്ള പഴയ വീടാണു. അതിന്റെ മുകൾ ഭാഗത്ത് താമസിച്ചുകൊണ്ട് താഴെ വാടകക്കു കൊടൂത്തു. അവിടെ താമസിച്ചിരുന്നവർ കൂറച്ചുനാൾ മുൻപു പോയി. വേറെ വാടകക്കരെ ഇതുവരെ കിട്ടിയിട്ടില്ല. പറമ്പിൽ നിന്നുള്ള വരുമാനം മാത്രം കൊണ്ട ജീവിക്കാനാവില്ല. കൂടെയുണ്ട്. അച്ഛന്നു ജോലിയുണ്ടായിരുന്നു. മരിച്ചുപോയി വിധവാ പെൻഷൻ അമ്മക്കൂ കിട്ടുന്നതുകൊണ്ടാൺ ഇപ്പോൾ വീട് കഴിയുന്നത്. അമ്മക്കു വയ്യാത്തതാണു. യാത്ര ചെയ്യാനൊന്നും കഴിയില്ല.
ഒരു ആൺകുട്ടില്ലെങ്കിൽ എന്തെല്ലാം പ്രശ്നങ്ങളാണു. അവളെ ഓർമ്മകളിൽ നിന്നുണർത്തിക്കൊണ്ട് ചുരുഷ വീണ്ടും പറഞ്ഞു. “എന്താ മുഖത്തൊരു പേടി. ഞാൻ പിടിച്ചു തിന്നുകയൊന്നും ഇല്ല’
“അയ്യോ അതല്ല”
അവൾ അയാൾക്കിടതുവശത്തു കിടന്ന സൈറ്റിയിൽ ഇരുന്നു.
അയാൾ അവളെ സൂക്ഷിച്ചു നോക്കി
Thudarum