അമ്മായി അമ്മ സുഖം
#1
ഞാനൊരനാഥനാണ്. എന്നുവെച്ചാൽ ജീവിതത്തിന്റെ ആദ്യഭാഗങ്ങൾ ആരോരുമില്ലാതെ ചലവഴിച്ചെന്നല്ല. അഛനും അമ്മയും ഏതോ അപകടത്തിൽ ഞാൻ കുഞ്ഞായിരിക്കുമ്പഴേ വിദേശത്ത് വെച്ച് സ്വർഗ്ഗം പൂകി. പിന്നെ എന്നെ വളർത്തിയത് ഒരു അവിവാഹിതനായ അമ്മാവനായിരുന്നു. അങ്ങേരെന്നെ ശരിക്കും ഒരു ചങ്ങാതിയെപ്പോലെ കരുതി. അതുകാരണം ഞാനൊരു സ്വതന്ത്ര ചിന്താഗതിക്കാരൻ ആയി വളർന്നു കോളേജിൽ ചരിത്രാധ്യാപകനായപ്പോൾ അമ്മാവന് ഒരു കണ്ടിഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നാട്ടിലെവിടെയെങ്കിലും പണി നോക്കണം. പിന്നെ അമ്മാവൻ പറയുന്ന പെണ്ണിനെ കെട്ടണം പണ്ട് പൂരോഗമനവാദിയായിരുന്ന അമ്മാവന്റെ വയസ്സുകാലത്തുള്ള ഇത്തരം മനമ്മാറ്റത്തിന്റെ കാരണം പിടികിട്ടിയപ്പോൾ എനിക്കൊന്നും മറുത്തുപറയാൻ പറ്റിയില്ല.
ഞാൻ ബിരുദവും ബിരുദാന്തര ബിരുദവും മറ്റും നേടിയത് ചെന്നെയിലായിരുന്നു. അവിടത്തെ യൂണിവേഴ്സിറ്റിയിൽ പണിക്കുചേരാനായിരുന്നു ആഗ്രഹവും. എന്നാൽ ആലപ്പുഴയിലെത്തി. വെറും ഒന്നരമാസത്തിനകം അമ്മാവനെ കണ്ടപ്പോളോൾ ഞാനമ്പരന്നുപോയി. വെളുത്തുചുവന്ന എന്നെപ്പോലെ നീണ്ട എന്നാൽ കൂറച്ചു തടിച്ച അമ്മാവന്റെ ശരീരം കൊഞ്ചുപോലെ ചുരുണ്ടിരുന്നു. ഒറ്റയ്ക്കായിരുന്നെങ്കിലും പ്രിയപ്പെട്ട കുട്ടൻ നായർ എന്ന വേലക്കാൻ ഒപ്പമുണ്ടായിരുന്നു.
മോനേ ഏതോ പാൻക്രിയാസിനോ മറ്റോ. ക്യാൻസറാണത്രേ. നോക്ക്യേ. അദ്ദേഹം എങ്ങനെ വാടിപ്പോയി കിഴവൻ കരച്ചിൽ ഉള്ളിലൊതുക്കി. എന്നാൽ എനിക്കതിനു കഴിഞ്ഞില്ല. അമ്മാവന്റെ അവസാന നാളുകളിൽ ഞാൻ ഒപ്പമുണ്ടായിരുന്നു. മരിക്കുന്നതിനു മുൻപ് അമ്മാവൻ പറഞ്ഞ് കുട്ടനാടുള്ള ഒരു കുടുംബത്തിൽ നിന്ന് കല്യാണം കഴിച്ചു.
പെണ്ണിനെ കാണിലും വിവാഹവും എല്ലാം ഒരു സ്വപ്നം പോലെ നടന്നു. സെക്സസിന്റെ കാര്യത്തിൽ ലത ഒരു തണുപ്പൻ മട്ടുകാരി ആയിരുന്നു. പിന്നെ അവൾക്ക് എന്നോട് ഒത്തിരി ഇഷട്ടവുമായിരുന്നു. വെളൂത്തുകൊല്ലുന്നു. സുന്ദരിയായ ലതയുടെ ഒപ്പം ഐസ് ക്രീമും ഓംലെറ്റും കാപ്പിയുമൊക്കെ കുടിച്ച് ആലപ്പുഴയിലെ ഇടുങ്ങിയ തെരുവുകളിൽ ചുറ്റിയപ്പോൾ. ഇടയ്ക്കക്കെല്ലാം വിശാലമായ ബീച്ചിൽ വൈകുന്നേരങ്ങൾ ചെലവഴിച്ചപ്പോൾ. പിന്നെ അവളുടെ സംഗീതത്തിന്റെ ചരിത്രം കളർകോട്ടുള്ള എന്റെ കോളേജിൽ റിസർച്ചു ചെയ്യപ്പോഴൊക്കെ എനിക്കും നല്ല സുഖമുള്ള ദിവസങ്ങൾ.
ഞാനും പണ്ണകാര്യത്തിൽ അതുവരെ വലിയ താൽപ്പര്യം പ്രകടിപ്പിച്ചില്ല. എന്റെ അക്കാഡമിക്ക ജീവിതത്തിലും ലത് പകർന്നു തന്ന സുഖമുള്ള ദാമ്പത്യജീവിതത്തിലും ഞാൻ മുങ്ങിത്തുടിച്ചു.
ഈ കഥ തുടങ്ങുന്നത് ലതയ്ക്ക് തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വരാ യൂണിവേർസിറ്റിയിൾ സംഗീതത്തിന്റെ ചരിത്രം പഠിക്കാൻ ഒരവസരം കിട്ടിയപ്പോളാണ്.
അവൾ പോയി

ഞാൻ മസാലദോശയും പകർച്ച ചാപ്പാടും അടിച്ച് ജീവിതം തള്ളിനീക്കി. പിന്നെ കേരളചരിത്രത്തിനെക്കുറിച്ചുള്ള ബാലക്രീഷണന്റെ നിലപാടുകളെ പിന്തുണയ്ക്കാൻ കൊറേ റിസർച്ചും. എന്റെ ജീവിതം ഒരു പഴുതുമില്ലാതെ ബൗദ്ധികമായ വ്യാപാരങ്ങളിൽ മുക്കി ഞാൻ മൂന്നേറി. ഇടയ്ക്ക് രണ്ടുവട്ടം ചുട്ടുപൊള്ളുന്ന തിരുപ്പതിയിൽ നിന്നും ലതയെ പിഴുതുമാറ്റി ഊട്ടിയിൽ ഞങ്ങൾ ശരിക്കും പണ്ണി സുഖിച്ചു. അവളുടെ സെമസ്റ്റർ പരീക്ഷ കാരണം ഞങ്ങടെ സുഖത്തിന് ഒർദ്ധവിരാമമിട്ടു
പെട്ടർ ഹാട്ടലിലെ തേങ്ങാ അരച്ച നല്ല മസാല ദോശയും കടുപ്പമുള്ള കാപ്പിയും കൂടിച്ചിരുന്നപ്പോൾ ഞാൻ മെല്ലെ ലത അയച്ച കത്ത് തുറന്നു. കഴിഞ്ഞ ദിവസം നമ്പൂരീടെ കൂടെയുള്ള ഉന്മാദം കാരണം തല പെരുത്തിരുന്നു. ഡിപ്പാർട്ട്മെൻറിൽ വിളിച്ച് ഞാൻ വരുന്നില്ല എന്ന അറിയിപ്പും കൊടുത്തിരുന്നു. നേരിയ ചാറ്റൽ മഴയുള്ള അന്ന് ഞാൻ മടിപിടിച്ച് പത്രവും വായിച്ച ചടഞ്ഞുകൂടി
സാരേ.. കൂട്ടപ്പന്റെ വിളി. കൊറച്ചു കാശും കൊടുത്ത് ടെലെഗ്രാം വാങ്ങി. അമ്മായിയപ്പന്നും അമ്മായി അമ്മയും നാളെ എത്തുന്നു
ഒടനേ ഫോൺ കറക്കി. അവരു പഴയ ടൈപ്പല്ലോ. അച്ഛന് കണ്ണിന്റെ ഓപ്പറേഷൻ ഒടനേ വേണം. ഇപ്പം ഷുഗർ കൊറച്ച താണിരിക്കുവാ. ഒന്ന് വിളിക്കെന്നേ.. ലത പറഞ്ഞു

ഞാൻ വിളിച്ചു. എന്റെ അമ്മായിയപ്പന്റെ കാറ്ററാക്റ്റിന്റെ ഓപ്പറേഷൻ ആലപ്പുഴയിലെ ഭേദപ്പെട്ട മെഡിക്കൽ കോളേജിൽ ശരിയാക്കി. എന്റെ ഒരു വിദ്യാർഥിയുടെ പിടിയും ഉണ്ടായിരുന്നു എന്ന് വെച്ചാ.
ഗോപാലപിള്ള സാറും കല്യാണിയമ്മയും ബസ്സിനെത്തി. ഞാൻ എന്റെ പഴയ ഫിയറ്റിൽ അവരെ കേറ്റി കായലിന്റെ തീരത്തുള്ള വീട്ടിൽ കൊണ്ടുചെന്നക്കി
ചാരൂകസേരയിൽ അമർന്ന മൂപ്പിലാൻ പത്രവും വായിച്ച് അങ്ങ് സുഖിച്ചു. അമ്മയ്ക്ക് വീട് ഒന്ന് ചുറ്റിക്കാട്ടിയിട്ട് ഞാൻ സ്ഥലം വിട്ടു. അങ്ങേലെ കമലാക്ഷിയമ്മയെ പരിചയപ്പെടുത്താൻ മറന്നില്ല

കല്യാണം കഴിച്ചതിൽപ്പിന്നെ ഒന്നുരണ്ടുവട്ടം പേരിന് ഭാര്യവീട്ടിൽ ചെന്ന് നിന്നിട്ടൊണ്ട്. പെണ്ണുമ്പിള്ളയല്ലാതെ വേറെ ആരെയും ഞാനടുപ്പിച്ചില്ല സ്വതേയുള്ള നാണവും മടിയും ഒരു മറയായെന്നു വെച്ചോ! ഏതായാലും ലതയും അവളുടെ വീട്ടുകാരും എന്നെ അധികം വിഷമിപ്പിച്ചില്ല. അതുകൊണ്ടുതന്നെ അമ്മായിയപ്പന്നും അമ്മായിയമ്മയും ആയി എനിക്ക് വലിയ അടുപ്പമൊന്നും ഇല്ലായിരുന്നു. പിന്നെ ബോംബൈയിലും ഗൾഫിലുമൊക്കെയുള്ള അവരുടെ മൂത്ത പെണ്മക്കളുടെ കെട്ടിയവന്മാരെപ്പറ്റിയുള്ള കെഴവന്റെ ചെല ഊന്നിയുള്ള വർത്തമാനവും. ഇതെല്ലാം എന്നെ കുറച്ചു മടുപ്പിച്ചിരൂന്നു. എന്റെ ലതയ്ക്കു ഇതെല്ലാമറിയാമായിരുന്നു. എന്നാലും ഒരു പ്രശ്നം വന്നപ്പോ ഞാൻ മാത്രമൊണ്ട് തുണ
ഓപ്പറേഷൻ അടുത്ത ദിവസം തന്നെ ഉറപ്പിച്ചു.

മൂന്നാലു ദിവസത്തേക്ക് കുട്ടൻ നായർ ിട്ടയർമെൻറിൽ നിന്നും ബേക്കെടുത്ത് ഞങ്ങളെ സഹായിച്ചതുകൊണ്ട് ഒന്നിനും ഒരു കുറവും തോന്നിയില്ല
നാലിൻറന്ന് കിഴവൻ കൂട്ടൻ നായർ സ്ഥലം വിട്ടു. നല്ലൊരു സംഖ്യ ഞാൻ കൊടുത്തിരുന്നു. അമ്മായിയപ്പൻ കണ്ണും മൂടിക്കെട്ടി വീട്ടിൽ വീടുഭരണം കല്യാണിക്കുട്ടിയമ്മടെ കൈയ്യിൽ
അത്യാവശ്യ പാചകം ഒക്കെ വശം ആയിരുന്നു എങ്കിലും എന്നിലെ കുഴിമടിയൻ  ലത പോയതിൽപ്പിന്നെ കുട്ടൻ നായർ വരുന്നവരെ അടുക്കളയിൽ ചായ ഉണ്ടാക്കാനല്ലാതെ ഗ്യാസ് തുറന്നിരുന്നില്ല
 Reply
Possibly Related Threads...
Thread
Author
  /  
Last Post

Forum Jump:

Users browsing this thread: 1 Guest(s)


Powered By Indian Forum,