02-23-2018, 03:15 PM
“എന്റെ അപ്പുമാഷെ എന്തൊരു കിടപ്പാണിത്?”
ഞെട്ടിയുണർന്ന അപ്പുമാഷ മുന്നിൽ നിറഞ്ഞ പുഞ്ചിരിയുമായി ഈറനണിഞ്ഞ തുവർത്ത് തലയിൽ ചുറ്റി നിൽക്കുന്ന മകളെക്കണ്ട് ഒന്ന് പുഞ്ചിരിച്ചു. അച്ഛൻ ഉറക്കമുണർന്നത് കണ്ട അവൾ പറഞ്ഞു.
“ഇതാ ചായ, ചൂടോടെ കുടിച്ചോളൂട്ടോ അച്ഛാ.”
“നീ അവിടെ വച്ചേക്ക് എനിക്ക് അൽപ്പ നേരം കൂടി കിടക്കണം” മാഷ് തിരിഞ്ഞു കിടന്നു.
“ഹും എന്താ ഒരു ഉറക്കം.” അവൾ പതുക്കെ തിരികെ നടന്നു. അപ്പുമാഷിന് അൽപ്പ നേരം കൂടി കിടക്കണമെന്ന് തോന്നി. മനസ്സിന്
വല്ലാത്ത ലാഘവം, ശരീരത്തിനൊക്കെ എന്തോ ഒരു ഉന്മേഷം. പതുക്കെ കണ്ണുകളടച്ച മാഷിന്റെ ചെവിയിൽ തുതപ്പുഴയ്ക്ക് മുകളിലൂടെയുള്ള പാലത്തിൽകൂടി പോകുന്ന കട കട ശബ്ദം മുഴങ്ങി. ഒപ്പം എന്റെ അപ്പുമാഷെയെന്ന വിളിയും.
അപ്പുമാഷിന്റെ ഓർമ്മകൾ ട്രെയിനിൽക്കയറി യാത്ര ചെയ്യാൻ തുടങ്ങി. ആ യാത്ര അപ്പുമാഷിനെ വർഷങ്ങൾക്ക് പുറകിലേക്ക്
നയിച്ചത് പെട്ടെന്നായിരുന്നു. വെളുത്ത് കൊലുന്നനെയുള്ള ശ്രീദേവി ടീച്ചർ. കുളി കഴിഞ്ഞ് തുമ്പ് കെട്ടിയിട്ടിരിക്കുന്ന മുടിയിൽ നിന്ന് അപ്പോഴും വെള്ളം ഊർന്ന് വീഴുന്നുണ്ട്. പുഞ്ചിരി തത്തിക്കളിക്കുന്ന അധരങ്ങൾ അൽപ്പം തടിച്ച് മലർന്നതാണ്. വട്ട മുഖത്ത ചെറിയ കുങ്കുമപ്പൊടിനു മുകളിൽ കളഭം തൊട്ടിരിക്കുന്നു. മാറത്ത് ഞാനോ നിയോ എന്ന രീതിയിൽ നിൽക്കുന്ന പോർമുലകൾ. മടക്ക് വീഴാത്ത ഒതുങ്ങിയ അണിവയർ കണ്ടാൽ ഒരു കൂട്ടിയുടെ അമ്മയാണെന്ന് പറയില്ല. ചെറിയ ചുഴിപോലെയുള്ള പൊക്കിൾ അവിടെ നിന്ന് താഴേക്ക് പോകുന്ന നനുത്ത രോമങ്ങൾ താഴേക്ക് സാരിയുടെ ഞൊറു കുത്തിയിരിക്കുന്ന ഭാഗത്ത് അപ്രത്യക്ഷമാകുന്നു. തുള്ളിത്തുളുമ്പുന്ന പിൻഭാഗത്ത് നിതംബം മറഞ്ഞ് കിടക്കുന്ന കാർകൂന്തലിന്റെ അറ്റത്തുള്ള കെട്ട് അന്നനടയിൽ പെൻഡുലം പോലെ ആടി തട്ടിത്തെറിക്കുന്നത് കണ്ടാൽ ആർക്കും പിന്നെ അവിടെ നിന്ന് കണ്ണെടുക്കാൻ തോന്നില്ല. ഒരു അദ്ധ്യാപകൻ വിരമിച്ച ഒഴിവിൽ ശ്രീദേവിടീച്ചർ ജോലിക്ക് കയറിയിട്ട് വർഷം ഒന്ന് കഴിഞ്ഞു. പക്ഷെ ഇതു വരെ ശമ്പളം കിട്ടിത്തുടങ്ങിയിട്ടില്ല. അപ്പുമാഷ് പലതവണ ടീച്ചറുടെ കാര്യത്തിനായി തിരുവനന്തപുരത്ത് പോയി വന്നെങ്കിലും ഒന്നും ശരിയായില്ല.
തുടരും. . .
ഈ kambi katha എല്ലാവര്ക്കും ഇഷ്ടം ആയി കാണും എന്ന് വിശ്വസിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്തുക വഴി കഥാകാരനെ ഇനിയും എഴുതാൻ പ്രോത്സാഹിപ്പിക്കുക.
ഞെട്ടിയുണർന്ന അപ്പുമാഷ മുന്നിൽ നിറഞ്ഞ പുഞ്ചിരിയുമായി ഈറനണിഞ്ഞ തുവർത്ത് തലയിൽ ചുറ്റി നിൽക്കുന്ന മകളെക്കണ്ട് ഒന്ന് പുഞ്ചിരിച്ചു. അച്ഛൻ ഉറക്കമുണർന്നത് കണ്ട അവൾ പറഞ്ഞു.
“ഇതാ ചായ, ചൂടോടെ കുടിച്ചോളൂട്ടോ അച്ഛാ.”
“നീ അവിടെ വച്ചേക്ക് എനിക്ക് അൽപ്പ നേരം കൂടി കിടക്കണം” മാഷ് തിരിഞ്ഞു കിടന്നു.
“ഹും എന്താ ഒരു ഉറക്കം.” അവൾ പതുക്കെ തിരികെ നടന്നു. അപ്പുമാഷിന് അൽപ്പ നേരം കൂടി കിടക്കണമെന്ന് തോന്നി. മനസ്സിന്
വല്ലാത്ത ലാഘവം, ശരീരത്തിനൊക്കെ എന്തോ ഒരു ഉന്മേഷം. പതുക്കെ കണ്ണുകളടച്ച മാഷിന്റെ ചെവിയിൽ തുതപ്പുഴയ്ക്ക് മുകളിലൂടെയുള്ള പാലത്തിൽകൂടി പോകുന്ന കട കട ശബ്ദം മുഴങ്ങി. ഒപ്പം എന്റെ അപ്പുമാഷെയെന്ന വിളിയും.
അപ്പുമാഷിന്റെ ഓർമ്മകൾ ട്രെയിനിൽക്കയറി യാത്ര ചെയ്യാൻ തുടങ്ങി. ആ യാത്ര അപ്പുമാഷിനെ വർഷങ്ങൾക്ക് പുറകിലേക്ക്
നയിച്ചത് പെട്ടെന്നായിരുന്നു. വെളുത്ത് കൊലുന്നനെയുള്ള ശ്രീദേവി ടീച്ചർ. കുളി കഴിഞ്ഞ് തുമ്പ് കെട്ടിയിട്ടിരിക്കുന്ന മുടിയിൽ നിന്ന് അപ്പോഴും വെള്ളം ഊർന്ന് വീഴുന്നുണ്ട്. പുഞ്ചിരി തത്തിക്കളിക്കുന്ന അധരങ്ങൾ അൽപ്പം തടിച്ച് മലർന്നതാണ്. വട്ട മുഖത്ത ചെറിയ കുങ്കുമപ്പൊടിനു മുകളിൽ കളഭം തൊട്ടിരിക്കുന്നു. മാറത്ത് ഞാനോ നിയോ എന്ന രീതിയിൽ നിൽക്കുന്ന പോർമുലകൾ. മടക്ക് വീഴാത്ത ഒതുങ്ങിയ അണിവയർ കണ്ടാൽ ഒരു കൂട്ടിയുടെ അമ്മയാണെന്ന് പറയില്ല. ചെറിയ ചുഴിപോലെയുള്ള പൊക്കിൾ അവിടെ നിന്ന് താഴേക്ക് പോകുന്ന നനുത്ത രോമങ്ങൾ താഴേക്ക് സാരിയുടെ ഞൊറു കുത്തിയിരിക്കുന്ന ഭാഗത്ത് അപ്രത്യക്ഷമാകുന്നു. തുള്ളിത്തുളുമ്പുന്ന പിൻഭാഗത്ത് നിതംബം മറഞ്ഞ് കിടക്കുന്ന കാർകൂന്തലിന്റെ അറ്റത്തുള്ള കെട്ട് അന്നനടയിൽ പെൻഡുലം പോലെ ആടി തട്ടിത്തെറിക്കുന്നത് കണ്ടാൽ ആർക്കും പിന്നെ അവിടെ നിന്ന് കണ്ണെടുക്കാൻ തോന്നില്ല. ഒരു അദ്ധ്യാപകൻ വിരമിച്ച ഒഴിവിൽ ശ്രീദേവിടീച്ചർ ജോലിക്ക് കയറിയിട്ട് വർഷം ഒന്ന് കഴിഞ്ഞു. പക്ഷെ ഇതു വരെ ശമ്പളം കിട്ടിത്തുടങ്ങിയിട്ടില്ല. അപ്പുമാഷ് പലതവണ ടീച്ചറുടെ കാര്യത്തിനായി തിരുവനന്തപുരത്ത് പോയി വന്നെങ്കിലും ഒന്നും ശരിയായില്ല.
തുടരും. . .
ഈ kambi katha എല്ലാവര്ക്കും ഇഷ്ടം ആയി കാണും എന്ന് വിശ്വസിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്തുക വഴി കഥാകാരനെ ഇനിയും എഴുതാൻ പ്രോത്സാഹിപ്പിക്കുക.