എന്റെ പേര് അന്ന തോമസ്, വയസ് 22. 160 cm ഉയരം. 34-28-34 അളവ്. ഇരു നിറം, ഒതുങ്ങിയ ശരീരം. മുടി നെക്ക് ലെങ്ത് വെട്ടിയിട്ടുണ്ട്. മോഡേൺ വസ്ത്രങ്ങളോടാണ് താല്പര്യം, പ്രതേകിച്ച് ഷോർട്ട് സ്കർട്ട്സ്.
കാലുകളൊക്കെ നല്ല സ്മൂത്ത് ആയി ഷേവ് ചെയ്യാറുണ്ട്. ഞാൻ ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത് എന്റെ ജീവിതത്തിൽ 1 വർഷം മുൻപ് സംഭവിച്ച യഥാർത്ഥ അനുഭവമാണ്. എന്റെ മലയാളത്തിൽ വരുന്ന ചെറിയ തെറ്റുകൾ നിങ്ങൾ ക്ഷമിക്കുക.
പാലാ ആണെന്റെ സ്വദേശം. അപ്പന് റബ്ബർ എസ്റ്റേറ്റ് ആണ്. അപ്പന്റെ പഴയ തറവാട്ടിലാണ് താമസം. നാട്ടിൽ അറിയപ്പെടുന്ന ഒരു കുടുംബമാണ് ഞങ്ങളുടേത്. പ്ലസ് ടു കഴിഞ്ഞു ഞാൻ പഠിച്ചതൊക്കെ ബാംഗ്ലൂരിൽ ആണ്. അതിനാൽ തന്നെ നാടുമായി കുറച്ച് നാളായി അത്രക്ക് അടുപ്പമില്ല.
ഒരു വർഷം മുൻപ് എന്റെ പിജി ഒന്നാം വർഷ വേനൽ വെക്കേഷൻ വന്നു. ഞാൻ കുറെ കാലങ്ങൾക്കു ശേഷം വീട്ടിൽ എത്തി. പടിക്കൽ തന്നെ അപ്പനും അമ്മയും കാത്തുനിൽപ്പുണ്ടായിരുന്നു. ‘
‘യാത്രയൊക്കെ സുഖമാരുന്നോ മോളെ?” അപ്പൻ ചോദിച്ചു.
“മ്മ് ആയിരുന്നു. പരീക്ഷയൊക്കെ ഒക്കെ കഴിഞ്ഞതുകൊണ്ട് സമാധാനമുണ്ട്. ഇനി വെക്കേഷൻ ഒന്ന് അടിച്ച് പൊളിക്കണം”, ഞാൻ പറഞ്ഞു.
“ഡീ, മോൾക്ക് ചോറെടുത്തു വെക്ക്. നീ പോയി കുളിച്ച് ഡ്രസ്സ് മാറ്, എന്നിട്ട് വാ..”
ശരി അപ്പ”, ഞാൻ മുകളിലെ നിലയിലെ എന്റെ മുറിയിലേക്ക് പോകാൻ തുടങ്ങിയതും അലസമായി എന്റെ കണ്ണുകൾ ഞങ്ങളുടെ വീടിന്റെ വലതുവശത്തുള്ള മുറ്റത്തേക്ക് പാളി.
അപ്പോളാണ് ശ്രദ്ധിച്ചത്, പുതിയൊരു പണിക്കാരനാണ് നിൽക്കുന്നത്. ഒരു 58 വയസെങ്കിലും തോന്നിക്കുന്നുണ്ട്. ഇരുണ്ട ശരീരം, കഷണ്ടി കയറിയ തലയുടെ വശങ്ങളിൽ നരച്ച മുടികൾ. ഇത്ര പ്രായമായെങ്കിലും നല്ല ഉറച്ച ശരീരം. ഒരു ലുങ്കി മാത്രമാണ് വേഷം.
“ഇതാരാ അപ്പ പുതിയ പണിക്കാരൻ?”, ഞാൻ ചോദിച്ചു.
“ആ, ഇവൻ 3 മാസം മുന്നേ വന്നതാ. പേര് രാഘവൻ. വീട്ടിൽ ഭാര്യയുണ്ട്, 2 പെൺപിള്ളേരുണ്ടായിരുന്നത് കെട്ടിച്ച് വിട്ടു. ജീവിക്കാൻ എന്തങ്കിലും പണി വേണമെന്ന് പറഞ്ഞു വന്നപ്പോൾ വീടിന്റെ പുറംപണിക്കു നിർത്തി”.
“ഉം”, ഞാൻ ഒന്ന് മുളിയിട്ട് എന്റെ മുറിയിലേക്ക് നടന്നു.
എന്റെ മുറിയിലേക്കെത്താൻ വലത്തുള്ള വരാന്തയിലൂടെ നടന്നു ഗോവണി കയറി മുകളിലെത്തണം. പഴയ തറവാടുകളുടെ പണിരീതി അങ്ങനാണ്. ഞാൻ വരാന്തയിലൂടെ നടന്നു ഗോവണികയറി എന്റെ മുറിയിലേക്ക് മെല്ലെ നടന്നു.
ഇടയ്ക്ക് ഞാൻ മുറ്റത്തേക്ക് നോക്കി. രാഘവൻ തേങ്ങ പൊതിക്കുകയാണ്. പെട്ടെന്നയാൾ അത് നിർത്തി മുകളിലേക്ക് നോക്കി. ഞാൻ കണ്ണ് വെട്ടിച്ച് വേഗം മുറിയിലേക്ക് പോയി വാതിലടച്ചു.
കുളികഴിഞ്ഞു ചോറൊക്കെ ഉണ്ടപ്പോൾ നല്ല ക്ഷീണം,. നേരെ മുറിയിലെത്തി കിടന്നുറങ്ങി.
“അങ്ങനെ നീ പറയുമ്പോൾ എടുത്ത് തരാൻ കാശു ഞാൻ ഇവിടെ അടുക്കി വച്ചിരിക്കുവല്ലേ!” അപ്പന്റെ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. സമയം വൈകുന്നേരം 5 മാണി. ഞാൻ മെല്ലെ വാതിൽ തുറന്ന് മുകളിലെ വരാന്തയിൽ പോയി നിന്നു. താഴെ അപ്പനും രാഘവനും നിൽക്കുന്നു.
“കഴിഞ്ഞ തവണത്തെ ശമ്പളത്തിന്റെ ബാക്കിയും തരാനുണ്ട് മുതലാളി, വീട്ടിൽ കാര്യങ്ങൾ ഓടുന്നില്ല. അവള് പകൽ തൊഴിലുറപ്പിനൊക്കെ പോയിട്ടാ ഓരോന്നൊക്കെ നടന്നുപോകുന്നേ”, രാഘവൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
“ഹാ, നിന്റെ പറച്ചിൽ കേട്ടാൽ തോന്നുമല്ലോ ഞാൻ ഉണ്ടായിട്ട് തരാത്തതാണെന്ന്? ഉം, അടുത്ത തവണ നോക്കാം”, അപ്പൻ പറഞ്ഞു നിർത്തി.
രാഘവൻ ഒന്നും മിണ്ടാതെ മെല്ലെ ഗേറ്റ് കടന്നു പോയി. എനിക്ക് പാവം തോന്നി. ഈ അപ്പന് ഇതെന്ന, കാശൊക്കെ കുറെ ഉണ്ടല്ലോ. കൊടുത്തൂടെ? ഞാൻ മനസ്സിൽ വിചാരിച്ചു.
രാത്രി അത്തഴത്തിന്റെ സമയത്ത് ഞാൻ ഇതു ചോദിച്ചു, “എടി ഇവന്മാർക്കൊക്കെ മൊത്തം കാശൊക്കെ കൊടുത്താൽ ശരിയാവില്ല. നമ്മള് പറഞ്ഞിടത്തു നിർത്തണേ ഇതൊക്കെ വേണം”.
ഞാൻ ഒന്നും പറയാതെ മുറിയിലെത്തി ഉറങ്ങാൻ കിടന്നു. അപ്പോളും ഒരു ചെറിയ കുറ്റബോധം മനസ്സിൽ നിന്നു.
അടുത്ത ദിവസം രാവിലെ കുളിയൊക്കെ കഴിഞ്ഞു ഞാൻ മുകളിലെ വരാന്തയിൽ എത്തി. രാഘവൻ താഴെ വിറക് കീറുന്നു. കൈലി തന്നെ വേഷം. ഇയാൾക്കിത്ര വയസായിട്ടും എന്നാ നല്ല ബോഡിയാ, ഞാൻ മനസ്സിൽ കരുതി.
പുള്ളി ഇടക്കൊന്ന് പണി നിർത്തി വിയർത്ത മുഖം തോർത്തുകൊണ്ടു തുടച്ചിട്ട് മുകളിലേക്ക് നോക്കി. എന്നെ കണ്ടപ്പോൾ മെല്ലെ ഒന്ന് ചിരിച്ചു. ഞാനും തിരിച്ചൊന്നു ചിരിച്ചു. പുള്ളി മുണ്ടൊന്നുടെ പൊക്കി ഉടുത്ത് വിറകു കീറാൻ തുടങ്ങി.
അപ്പോളാണ് അമ്മ മുറ്റത്തേക്ക് വന്നത്. എന്നെ മുകളിൽ കണ്ടതും അമ്മ പെട്ടെന്ന് പറഞ്ഞു, “മുറിയിലേക്ക് ചെല്ല് മോളെ”. ഞാൻ താഴേക്ക് നോക്കി മുറിയിലേക്ക് നടന്നപ്പോൾ അമ്മ അയാളോട് എന്തോ പറയുന്നത് കണ്ടു.
പിന്നീട് 4-5 ദിവസം അയാളെ കണ്ടില്ല. എവിടെപ്പോയി എന്ന് ഒരെത്തും പിടിയും കിട്ടിയില്ല. അങ്ങനെ ഇരിക്കുമ്പോൾ ഒരു ദിവസം വെറുതെ താഴെ മുറ്റത്തു നോക്കിയപ്പോൾ അയാള് അവിടെ ഇരുന്നു ചോറൂണുന്നു. എന്താണെന്നറിയില്ല ഒരു സന്തോഷം തോന്നി.
ഞാൻ മെല്ലെ താഴ്ത്തേക്കിറങ്ങി പുള്ളിയുടെ അടുക്കൽ ചെന്നു.
“എവിടെ പോയിരുന്നു? കണ്ടില്ലല്ലോ കുറച്ച് നാളായി?” രാഘവൻ മെല്ലെ തലപൊക്കി നോക്കി.
“ഓ, മോളായിരുന്നോ. പനിയായിരുന്നു മോളെ അതാ” അയാള് പറഞ്ഞു.
“എന്നിട്ടു ശരിയായോ?” ഞാൻ ചോദിച്ചു.
“ഓ, അങ്ങനെ ഇരിക്കുന്നു. അവള് രാവിലെ തൊഴിലുറപ്പിനു പോയാ പിന്നെ രാത്രിയെ വരൂ. പിന്നെ ആര് നോക്കാനാ”.
എനിക്ക് കഷ്ട്ടം തോന്നി. “അതുകൊണ്ടാണോ ഇന്ന് ഷർട് ഒക്കെ ഇട്ടു വന്നത്?” ഞാൻ വീണ്ടും ചോദിച്ചു.
“അതൊന്നുമല്ലെന്നേ, മോളൊക്കെ ഉള്ളത് കൊണ്ട് ഷർട്ട് ഇടാൻ പറഞ്ഞിരുന്നു കൊച്ചമ്മ” പുള്ളി പറഞ്ഞു. ഓ, അതാണല്ലേ അമ്മ അന്ന് പറയുന്നത് കണ്ടത്. ഞാൻ ആലോചിച്ചു.
“അപ്പോൾ മോളിതൊക്കെ ശ്രദ്ധിക്കാറുണ്ടായിരുന്നോ?” പുള്ളിയുടെ ചോദ്യം കേട്ട് ഞാൻ ഒന്ന് ഞെട്ടി. അബദ്ധമായല്ലോ കർത്താവെ! ഞാൻ വിചാരിച്ചു.
എന്റെ മുഖത്ത് പെട്ടെന്ന് നാണം വന്നു. ഇടകണ്ണിട്ടു ഞാൻ അയാളെ നോക്കി. പുള്ളി ഒരു കള്ളച്ചിരിയോടെ എന്നെ അടിതൊട്ട് മുടിവരെ നോക്കുന്നു. ഞാൻ തിരിച്ച് ഗോവണിയുടെ അടുത്തെക്ക് ഓടി. “ശോ, ഒന്ന് പയ്യെ ഓട് മോളെ” ഞാൻ തിരികെ നോക്കി.
കാലുകളൊക്കെ നല്ല സ്മൂത്ത് ആയി ഷേവ് ചെയ്യാറുണ്ട്. ഞാൻ ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത് എന്റെ ജീവിതത്തിൽ 1 വർഷം മുൻപ് സംഭവിച്ച യഥാർത്ഥ അനുഭവമാണ്. എന്റെ മലയാളത്തിൽ വരുന്ന ചെറിയ തെറ്റുകൾ നിങ്ങൾ ക്ഷമിക്കുക.
പാലാ ആണെന്റെ സ്വദേശം. അപ്പന് റബ്ബർ എസ്റ്റേറ്റ് ആണ്. അപ്പന്റെ പഴയ തറവാട്ടിലാണ് താമസം. നാട്ടിൽ അറിയപ്പെടുന്ന ഒരു കുടുംബമാണ് ഞങ്ങളുടേത്. പ്ലസ് ടു കഴിഞ്ഞു ഞാൻ പഠിച്ചതൊക്കെ ബാംഗ്ലൂരിൽ ആണ്. അതിനാൽ തന്നെ നാടുമായി കുറച്ച് നാളായി അത്രക്ക് അടുപ്പമില്ല.
ഒരു വർഷം മുൻപ് എന്റെ പിജി ഒന്നാം വർഷ വേനൽ വെക്കേഷൻ വന്നു. ഞാൻ കുറെ കാലങ്ങൾക്കു ശേഷം വീട്ടിൽ എത്തി. പടിക്കൽ തന്നെ അപ്പനും അമ്മയും കാത്തുനിൽപ്പുണ്ടായിരുന്നു. ‘
‘യാത്രയൊക്കെ സുഖമാരുന്നോ മോളെ?” അപ്പൻ ചോദിച്ചു.
“മ്മ് ആയിരുന്നു. പരീക്ഷയൊക്കെ ഒക്കെ കഴിഞ്ഞതുകൊണ്ട് സമാധാനമുണ്ട്. ഇനി വെക്കേഷൻ ഒന്ന് അടിച്ച് പൊളിക്കണം”, ഞാൻ പറഞ്ഞു.
“ഡീ, മോൾക്ക് ചോറെടുത്തു വെക്ക്. നീ പോയി കുളിച്ച് ഡ്രസ്സ് മാറ്, എന്നിട്ട് വാ..”
ശരി അപ്പ”, ഞാൻ മുകളിലെ നിലയിലെ എന്റെ മുറിയിലേക്ക് പോകാൻ തുടങ്ങിയതും അലസമായി എന്റെ കണ്ണുകൾ ഞങ്ങളുടെ വീടിന്റെ വലതുവശത്തുള്ള മുറ്റത്തേക്ക് പാളി.
അപ്പോളാണ് ശ്രദ്ധിച്ചത്, പുതിയൊരു പണിക്കാരനാണ് നിൽക്കുന്നത്. ഒരു 58 വയസെങ്കിലും തോന്നിക്കുന്നുണ്ട്. ഇരുണ്ട ശരീരം, കഷണ്ടി കയറിയ തലയുടെ വശങ്ങളിൽ നരച്ച മുടികൾ. ഇത്ര പ്രായമായെങ്കിലും നല്ല ഉറച്ച ശരീരം. ഒരു ലുങ്കി മാത്രമാണ് വേഷം.
“ഇതാരാ അപ്പ പുതിയ പണിക്കാരൻ?”, ഞാൻ ചോദിച്ചു.
“ആ, ഇവൻ 3 മാസം മുന്നേ വന്നതാ. പേര് രാഘവൻ. വീട്ടിൽ ഭാര്യയുണ്ട്, 2 പെൺപിള്ളേരുണ്ടായിരുന്നത് കെട്ടിച്ച് വിട്ടു. ജീവിക്കാൻ എന്തങ്കിലും പണി വേണമെന്ന് പറഞ്ഞു വന്നപ്പോൾ വീടിന്റെ പുറംപണിക്കു നിർത്തി”.
“ഉം”, ഞാൻ ഒന്ന് മുളിയിട്ട് എന്റെ മുറിയിലേക്ക് നടന്നു.
എന്റെ മുറിയിലേക്കെത്താൻ വലത്തുള്ള വരാന്തയിലൂടെ നടന്നു ഗോവണി കയറി മുകളിലെത്തണം. പഴയ തറവാടുകളുടെ പണിരീതി അങ്ങനാണ്. ഞാൻ വരാന്തയിലൂടെ നടന്നു ഗോവണികയറി എന്റെ മുറിയിലേക്ക് മെല്ലെ നടന്നു.
ഇടയ്ക്ക് ഞാൻ മുറ്റത്തേക്ക് നോക്കി. രാഘവൻ തേങ്ങ പൊതിക്കുകയാണ്. പെട്ടെന്നയാൾ അത് നിർത്തി മുകളിലേക്ക് നോക്കി. ഞാൻ കണ്ണ് വെട്ടിച്ച് വേഗം മുറിയിലേക്ക് പോയി വാതിലടച്ചു.
കുളികഴിഞ്ഞു ചോറൊക്കെ ഉണ്ടപ്പോൾ നല്ല ക്ഷീണം,. നേരെ മുറിയിലെത്തി കിടന്നുറങ്ങി.
“അങ്ങനെ നീ പറയുമ്പോൾ എടുത്ത് തരാൻ കാശു ഞാൻ ഇവിടെ അടുക്കി വച്ചിരിക്കുവല്ലേ!” അപ്പന്റെ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. സമയം വൈകുന്നേരം 5 മാണി. ഞാൻ മെല്ലെ വാതിൽ തുറന്ന് മുകളിലെ വരാന്തയിൽ പോയി നിന്നു. താഴെ അപ്പനും രാഘവനും നിൽക്കുന്നു.
“കഴിഞ്ഞ തവണത്തെ ശമ്പളത്തിന്റെ ബാക്കിയും തരാനുണ്ട് മുതലാളി, വീട്ടിൽ കാര്യങ്ങൾ ഓടുന്നില്ല. അവള് പകൽ തൊഴിലുറപ്പിനൊക്കെ പോയിട്ടാ ഓരോന്നൊക്കെ നടന്നുപോകുന്നേ”, രാഘവൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
“ഹാ, നിന്റെ പറച്ചിൽ കേട്ടാൽ തോന്നുമല്ലോ ഞാൻ ഉണ്ടായിട്ട് തരാത്തതാണെന്ന്? ഉം, അടുത്ത തവണ നോക്കാം”, അപ്പൻ പറഞ്ഞു നിർത്തി.
രാഘവൻ ഒന്നും മിണ്ടാതെ മെല്ലെ ഗേറ്റ് കടന്നു പോയി. എനിക്ക് പാവം തോന്നി. ഈ അപ്പന് ഇതെന്ന, കാശൊക്കെ കുറെ ഉണ്ടല്ലോ. കൊടുത്തൂടെ? ഞാൻ മനസ്സിൽ വിചാരിച്ചു.
രാത്രി അത്തഴത്തിന്റെ സമയത്ത് ഞാൻ ഇതു ചോദിച്ചു, “എടി ഇവന്മാർക്കൊക്കെ മൊത്തം കാശൊക്കെ കൊടുത്താൽ ശരിയാവില്ല. നമ്മള് പറഞ്ഞിടത്തു നിർത്തണേ ഇതൊക്കെ വേണം”.
ഞാൻ ഒന്നും പറയാതെ മുറിയിലെത്തി ഉറങ്ങാൻ കിടന്നു. അപ്പോളും ഒരു ചെറിയ കുറ്റബോധം മനസ്സിൽ നിന്നു.
അടുത്ത ദിവസം രാവിലെ കുളിയൊക്കെ കഴിഞ്ഞു ഞാൻ മുകളിലെ വരാന്തയിൽ എത്തി. രാഘവൻ താഴെ വിറക് കീറുന്നു. കൈലി തന്നെ വേഷം. ഇയാൾക്കിത്ര വയസായിട്ടും എന്നാ നല്ല ബോഡിയാ, ഞാൻ മനസ്സിൽ കരുതി.
പുള്ളി ഇടക്കൊന്ന് പണി നിർത്തി വിയർത്ത മുഖം തോർത്തുകൊണ്ടു തുടച്ചിട്ട് മുകളിലേക്ക് നോക്കി. എന്നെ കണ്ടപ്പോൾ മെല്ലെ ഒന്ന് ചിരിച്ചു. ഞാനും തിരിച്ചൊന്നു ചിരിച്ചു. പുള്ളി മുണ്ടൊന്നുടെ പൊക്കി ഉടുത്ത് വിറകു കീറാൻ തുടങ്ങി.
അപ്പോളാണ് അമ്മ മുറ്റത്തേക്ക് വന്നത്. എന്നെ മുകളിൽ കണ്ടതും അമ്മ പെട്ടെന്ന് പറഞ്ഞു, “മുറിയിലേക്ക് ചെല്ല് മോളെ”. ഞാൻ താഴേക്ക് നോക്കി മുറിയിലേക്ക് നടന്നപ്പോൾ അമ്മ അയാളോട് എന്തോ പറയുന്നത് കണ്ടു.
പിന്നീട് 4-5 ദിവസം അയാളെ കണ്ടില്ല. എവിടെപ്പോയി എന്ന് ഒരെത്തും പിടിയും കിട്ടിയില്ല. അങ്ങനെ ഇരിക്കുമ്പോൾ ഒരു ദിവസം വെറുതെ താഴെ മുറ്റത്തു നോക്കിയപ്പോൾ അയാള് അവിടെ ഇരുന്നു ചോറൂണുന്നു. എന്താണെന്നറിയില്ല ഒരു സന്തോഷം തോന്നി.
ഞാൻ മെല്ലെ താഴ്ത്തേക്കിറങ്ങി പുള്ളിയുടെ അടുക്കൽ ചെന്നു.
“എവിടെ പോയിരുന്നു? കണ്ടില്ലല്ലോ കുറച്ച് നാളായി?” രാഘവൻ മെല്ലെ തലപൊക്കി നോക്കി.
“ഓ, മോളായിരുന്നോ. പനിയായിരുന്നു മോളെ അതാ” അയാള് പറഞ്ഞു.
“എന്നിട്ടു ശരിയായോ?” ഞാൻ ചോദിച്ചു.
“ഓ, അങ്ങനെ ഇരിക്കുന്നു. അവള് രാവിലെ തൊഴിലുറപ്പിനു പോയാ പിന്നെ രാത്രിയെ വരൂ. പിന്നെ ആര് നോക്കാനാ”.
എനിക്ക് കഷ്ട്ടം തോന്നി. “അതുകൊണ്ടാണോ ഇന്ന് ഷർട് ഒക്കെ ഇട്ടു വന്നത്?” ഞാൻ വീണ്ടും ചോദിച്ചു.
“അതൊന്നുമല്ലെന്നേ, മോളൊക്കെ ഉള്ളത് കൊണ്ട് ഷർട്ട് ഇടാൻ പറഞ്ഞിരുന്നു കൊച്ചമ്മ” പുള്ളി പറഞ്ഞു. ഓ, അതാണല്ലേ അമ്മ അന്ന് പറയുന്നത് കണ്ടത്. ഞാൻ ആലോചിച്ചു.
“അപ്പോൾ മോളിതൊക്കെ ശ്രദ്ധിക്കാറുണ്ടായിരുന്നോ?” പുള്ളിയുടെ ചോദ്യം കേട്ട് ഞാൻ ഒന്ന് ഞെട്ടി. അബദ്ധമായല്ലോ കർത്താവെ! ഞാൻ വിചാരിച്ചു.
എന്റെ മുഖത്ത് പെട്ടെന്ന് നാണം വന്നു. ഇടകണ്ണിട്ടു ഞാൻ അയാളെ നോക്കി. പുള്ളി ഒരു കള്ളച്ചിരിയോടെ എന്നെ അടിതൊട്ട് മുടിവരെ നോക്കുന്നു. ഞാൻ തിരിച്ച് ഗോവണിയുടെ അടുത്തെക്ക് ഓടി. “ശോ, ഒന്ന് പയ്യെ ഓട് മോളെ” ഞാൻ തിരികെ നോക്കി.